Light mode
Dark mode
കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമതയുടെ നീക്കം.
ആർ.ജെ. കർ ആശുപത്രിയിലെ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊല്‍ക്കത്ത പൊലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്.
'' ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിനുപകരം, സിപിഎമ്മും ബി.ജെ.പിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്''
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
കേസില്‍ അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയതായും ആവശ്യമെങ്കിൽ പ്രതികളായവരെ തൂക്കിലേറ്റുമെന്നും മമത
ബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും ഒരു സന്ദേശ്ഖാലിയുണ്ടെന്ന് ബി.ജെ.പി
രാജ്ഭവനിലേക്ക് സ്ത്രീകൾക്ക് കടക്കാൻ ഭയമാണ് എന്നായിരുന്നു മമതയുടെ പരാമർശം. കൊൽക്കത്ത ഹൈക്കോടതിയിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
''ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ആശംസകള്‍ നേരാന്‍ എനിക്കാവില്ല''
''2016, 2019, 2021 വർഷങ്ങളിൽ എക്സിറ്റ് പോൾ എങ്ങനെയായിരുന്നുവെന്ന് നാം കണ്ടതാണ്''
Mamata Banerjee to skip INDIA alliance's meeting | Out Of Focus
മോദിയുടെ കന്യാകുമാരി ധ്യാനം സംപ്രേക്ഷണം ചെയ്താൽ മാതൃകാപെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും മമത
''മോദി ഇപ്പോൾ പറയുന്നത് നോക്കൂ, 400 സീറ്റുകളൊന്നും ബി.ജെ.പിയെക്കൊണ്ടാവില്ല. ചുവരഴുത്ത് ഇതിനകം അദ്ദേഹത്തിന് മനസിലായിക്കാണും''
തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യങ്ങളൊന്നും വരില്ലേയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കണം. ദൂരദര്ശന് ഉടന്‍ തന്നെ പഴയ നീല കളര്‍ ലോഗോയിലേക്ക് തിരിച്ചുപോകണമെന്നും മമത പറഞ്ഞു.
ബിജെപിയുടേതിന് ബദലായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും രാമനവമി ഘോഷയാത്ര നടത്തി
നെറ്റിയില്‍ സാരമായി മുറിവേറ്റിടത്ത് നാല് തുന്നലിട്ട ശേഷമാണ് മമത ഡിസ്ചാര്‍ജായത്.
പൗരത്വം ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ല, പക്ഷെ നിങ്ങളുടെ സ്വത്തും അടിസ്ഥാന അവകാശങ്ങളും ഇല്ലാതാകും
ഇന്‍ഡ്യ സഖ്യം തകര്‍ന്നാല്‍ അതില്‍ ഒരു പക്ഷെ ഏറ്റവും സന്തുഷ്ടവാന്‍ മോദിയായിരിക്കുമെന്നും ചൗധരി
പറഞ്ഞ വാക്കുപാലിക്കാന്‍ മോദിക്കറിയില്ലെന്ന് അഭിഷേക് ബാനര്‍ജി
മമത തന്റെ ഹിന്ദു വിരുദ്ധ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി