Light mode
Dark mode
ഡല്‍ഹിയില്‍ താൻ പ്രചാരണം നടത്തിയ ബംഗാളി ആധിപത്യമുള്ള പ്രദേശങ്ങളിൽ ബിജെപി വിജയിച്ചതായും അധികാരി
വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബവും അപ്പീൽ നൽകാനൊരുങ്ങുകയാണ്.
ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെയാണ് എന്നായിരുന്നു ആർഎസ്എസ് തലവൻ മോഹൻ ഭാഗത്തിന്റെ പ്രസ്താവന
കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളുടെ ചുമതല മഹുവാ മൊയ്ത്ര ഉൾപ്പെടെ എംപിമാർക്ക് നൽകും
മമത കൺവീനറാകുന്നത്, രാഹുൽ ഗാന്ധിക്ക് വെല്ലുവിളിയല്ലെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു
സഖ്യത്തെ നയിക്കാൻ സന്നദ്ധയാണെന്ന് അറിയിച്ച മമതയെ പിന്തുണച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും രംഗത്ത്
ഒരവസരം നൽകിയാൽ പശ്ചിമ ബംഗാളിൽ നിന്ന് സഖ്യത്തെ നയിക്കാൻ ഒരുക്കമാണെന്നായിരുന്നു മമത വ്യക്തമാക്കിയിരുന്നത്
പി.ജി ഡോക്ടർമാരുടെ സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചു
'ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാൻ ഞാൻ തയ്യാറാണ്'
ബംഗാളിൽ പ്രശ്നമുണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മമത നല്‍കിയത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടേയും ബലാത്സംഗങ്ങളുടേയും പേരിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, മണിപ്പൂർ മുഖ്യമന്ത്രിമാർ രാജിവച്ചിരുന്നോ എന്നും മമത ചോദിച്ചു.
കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമതയുടെ നീക്കം.
ആർ.ജെ. കർ ആശുപത്രിയിലെ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊല്‍ക്കത്ത പൊലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്.
'' ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിനുപകരം, സിപിഎമ്മും ബി.ജെ.പിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്''
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
കേസില്‍ അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയതായും ആവശ്യമെങ്കിൽ പ്രതികളായവരെ തൂക്കിലേറ്റുമെന്നും മമത
ബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും ഒരു സന്ദേശ്ഖാലിയുണ്ടെന്ന് ബി.ജെ.പി
രാജ്ഭവനിലേക്ക് സ്ത്രീകൾക്ക് കടക്കാൻ ഭയമാണ് എന്നായിരുന്നു മമതയുടെ പരാമർശം. കൊൽക്കത്ത ഹൈക്കോടതിയിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
''ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ആശംസകള്‍ നേരാന്‍ എനിക്കാവില്ല''
''2016, 2019, 2021 വർഷങ്ങളിൽ എക്സിറ്റ് പോൾ എങ്ങനെയായിരുന്നുവെന്ന് നാം കണ്ടതാണ്''