Light mode
Dark mode
ശല്യക്കാരനായ വ്യവഹാരിയെന്ന പട്ടം ചാർത്തിയാണ് മാത്യു കുഴൽനാടനെതിരെ എൽ.ഡി.എഫ് പ്രതിഷേധം കടുപ്പിക്കുന്നത്
ശൈലജിക്കെതിരെ വർഗീയ പ്രചരണം നടന്നത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണന്നും ഗോവിന്ദൻ
നാല് രേഖകളാണു പുതുതായി ഹാജരാക്കിയത്
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ട തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിരുന്നില്ല
കേസ് തള്ളണമെന്നാണ് വിജിലൻസ് വാദം
കേസ് കോതമംഗലം മജിസ്ട്രേറ്റ് കോടതി രാവിലെ 11 മണിക്ക് പരിഗണിക്കും
അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ തെറ്റുപറയാൻ പറ്റില്ലെന്നും വീണയുടെ അറസ്റ്റിന് സാധ്യതയുണ്ടെന്നും മാത്യു കുഴൽനാടൻ
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 50 സെൻ്റ് സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു
ഹിയറിങ്ങിന് ഹാജരാവാൻ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നൽകി
സ്ഥലം വാങ്ങുമ്പോൾ എങ്ങനെ ആയിരുന്നോ അതിൽ നിന്നും ഒരു ഇഞ്ച് സ്ഥലം കൈവശം വെച്ചിട്ടില്ല, കൈയെറിയിട്ടുമില്ല
മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലം പോക്കുവരവ് ചെയ്തതിലും ക്രമക്കേടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി.
വിജിലൻസ് ആവശ്യപ്പെട്ടാൽ കൃത്യമായ തെളിവുകൾ ഹാജരാക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
രാവിലെ 11 മണിക്ക് തൊടുപുഴ മുട്ടത്തുള്ള ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം
വിജിലിൻസ് നോട്ടീസ് ലഭിച്ചുവെന്നും ഹാജരാകുമെന്നും കുഴൽനാടൻ
''മുഖ്യമന്ത്രിക്ക് വേണ്ടി മകൾ വാങ്ങിയ കൈക്കൂലി പണമാണെന്ന് പറയാൻ ഒരു മടിയുമില്ല. പൊതുസമൂഹത്തിനു മുന്നിൽ സി.പി.എം സെക്രട്ടേറിയറ്റ് മറുപടി പറയട്ടെ.''
90 കോടി രൂപ ഇതുവരെ വിവിധ ആളുകൾക്കായി സി.എം.ആർ.എൽ കമ്പനി നൽകിയെന്നും ഇതിൽ ഭൂരിഭാഗവും നൽകിയത് പിണറായി വിജയനാണെന്നും കുഴൽനാടൻ
'മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതി വിവിധ വകുപ്പുകളെ കൂട്ടുപിടിച്ചു മറച്ചുപിടിക്കുന്നു'
സി.എം ആർ എല്ലിൽ നിന്ന് 2017-18 വർഷം 60 ലക്ഷം രൂപ വീണ കൈപറ്റി. ഇതിൽ 25 ലക്ഷം രൂപയ്ക്കേ ജി എസ് ടി അടച്ചിട്ടുള്ളൂ എന്ന് കുഴല്നാടന്
വീണാ വിജയൻ കൈപ്പറ്റിയ മാസപ്പടിയാണ് പ്രധാന വിഷയം. അത് മറച്ചുവെക്കാനാണ് ജി.എസ്.ടി ചർച്ചയാക്കാൻ സി.പി.എം ശ്രമിക്കുന്നതെന്ന് കുഴൽനാടൻ ആരോപിച്ചു.
വീണാ വിജയൻ ജി.എസ്.ടി അടച്ചെന്ന ധനകാര്യവകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തിൽ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു.