Light mode
Dark mode
ബഹളത്തെ തുടർന്ന് ഇരു സഭകളും ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ തയ്യാറാവാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു.
സംപ്രേഷണ മേഖലയുടെ സമഗ്ര വികസനത്തിന് ഒരു ദേശീയ മാധ്യമ, വിനോദ നയത്തിന് രൂപം നൽകണമെന്ന് കെ. മാധവൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
'ഇന്ത്യ'യെന്ന കൂട്ടായ്മയായി പ്രതിപക്ഷം ഒന്നിച്ച ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനമാണ് ഇന്ന് നടക്കുന്നത്
ഒരു പൊതു ശത്രുവിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടു മാത്രമേ ആയിരത്തിലധികം ജാതികളായി വിഘടിച്ചു കിടക്കുന്ന 'ഹിന്ദുക്കളെ' ഏകീകരിക്കാന്‍ കഴിയൂ എന്ന് ആര്.എസ്.എസിനും ബി.ജെ.പിയ്ക്കും നന്നായി അറിയാം. അതുകൊണ്ടാണ്...
2002ലെ ഗുജറാത്ത് കലാപസമയത്തേതിന് സമാനമായ മൗനമാണ് മണിപ്പൂർ കത്തിയെരിയുമ്പോഴും മോദി തുടരുന്നതെന്ന് മാഗസിൻ കവർസോറ്റോറിയായി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ഹിന്ദു വിഭാഗമായി പരിഗണിക്കുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനമോ പൂജയ്ക്കുള്ള അധികാരമോ ഇല്ല. അവിടെ കയറിയാല്‍ അവരെ തല്ലിക്കൊല്ലും ഇപ്പോഴും. ഇവര്‍ വിശ്വസിക്കുന്ന ഒരു...
ഏക സിവില്‍കോഡ് ഇന്ത്യക്ക് അനിവാര്യമുള്ളതോ അഭികാമ്യമായതോ അല്ല എന്നായിരുന്നു ഇരുപത്തി ഒന്നാമത് നിയമ കമീഷന് ചെയര്മാന് ബി.എസ് ചൗഹാന് 2018 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
കൈറോയിലെ ഏറ്റവും പഴക്കം ചെന്ന നാലാമത്തെ മസ്ജിദിലായിരുന്നു സന്ദര്‍ശനം
26 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത്.
ഇന്നലെ നടന്ന നയതന്ത്ര ചർച്ചയ്ക്ക് പിന്നാലെയാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. ഇന്ത്യയുടെ ജീനിൽ വിശ്വാസം ഉണ്ടെന്നു ബൈഡൻ കൂട്ടിച്ചേർത്തു
കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് 40 എംഎല്‍എമാര്‍ ഷിന്‍ഡെ വിഭാഗത്തിനൊപ്പം ചേര്‍ന്നതും ഉദ്ധവ് സര്‍ക്കാര്‍ താഴെ വീണതും. ഇതിന്റെ അടിസ്ഥാനത്തിലാണ് റാവത്ത് കത്തെഴുതിയത്.
ഡൽഹി സർക്കാരിന്റെ അധികാരം കവരുന്ന രീതിയിൽ കൊണ്ടുവന്ന ഓർഡിനൻസ് നാളെ എല്ലാ സംസ്ഥാനത്തും വരുമെന്നും ഇപ്പോൾ തന്നെ അതിനെ എതിർത്ത് തോൽപ്പിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.
മോദി പ്രഭാവം കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ലെന്ന് ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
| വീഡിയോ
അകത്ത്, ജനാധിപത്യവിരുദ്ധ പട്ടാഭിഷേകത്തിന്റെ ചടങ്ങ് നടക്കുന്നു. പുറത്ത്, ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അഭിമാന താരങ്ങളെ അധികാരത്തിന്റെ ഗര്വില് മര്‍ദിച്ചവശരാക്കുന്നു.
ഒരു വിരല്‍ പോലും അനക്കാന്‍ ഭരണകൂടം തയ്യാറാകാത്ത, പരമോന്നത കോടതി ഇടപെടുമ്പോഴും ഒന്നു ചോദ്യം ചെയ്യാന്‍ പോലും പൊലീസ് ഭയപ്പെടുന്ന ഈ ബ്രിജ് ഭൂഷണ് ശരണ്‍ സിങ് യഥാര്‍ഥത്തില്‍ ആരാണ്?
ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് അപകടം ഉണ്ടായതെന്നും രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് അശ്വിനി വൈഷ്ണവിന്റെ നിലപാട്
സംഘ്പരിവാര്‍ അധികാരത്തിലുള്ള കാലം ഭാരതത്തിന്റെ ഭാവി അകപ്പെട്ടിട്ടുള്ള അപകടസന്ധിയുടെ മകുടോദാഹരണമായി അവര്‍ മനഃപ്പൂര്‍വം കെട്ടിച്ചമച്ച ഈ ചെങ്കോല്‍ വിവാദം മാറിയിരിക്കുന്നു.