Light mode
Dark mode
പ്രിന്റിങ്ങ് കാർഡ് വിതരണം ചെയ്യുന്ന കമ്പനിക്ക് മോട്ടോർ വാഹന വകുപ്പ് പണം നൽകാത്തതിനാൽ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം
തുടർച്ചയായി നിയമം ലംഘിച്ചതിനാണ് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത് മോട്ടോർ വാഹന വകുപ്പിന്റെ നടപടി
കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയിൽ വ്യാഴാഴ്ച പുലർച്ചെ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് ബസിന് പിഴയിട്ടത്
അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും തടഞ്ഞു.
അങ്കമാലി, മൂവാറ്റുപുഴ, കൊരട്ടി എന്നിവിടങ്ങളിൽ ബസുടമ ഗിരീഷിന് നാട്ടുകാർ സ്വീകരണം നൽകി. ഇതുവരെ മൂന്നിടങ്ങളിൽ നിന്നാണ് എം.വി.ഡി പിഴ ഈടാക്കിയത്.
പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാവിലെ അഞ്ചുമണിക്കാണ് ബസ് യാത്ര തുടങ്ങിയത്.
സംഭവത്തിന് പിന്നാലെ പലകഥകൾ നാട്ടിൽ പരന്നു. മുൻപ് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതമാണെന്നു വരെയാണ് പ്രചരണം.
ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിലെ വാഹനങ്ങളാണ് ഇൻഷൂർ കാലാവധി കഴിഞ്ഞതോടെ നിരത്തിലിറക്കാത്തത്.
ആർ.സി, ലൈസൻസ് വിതരണം നടത്തിയ വകയിൽ 2.84 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് നൽകാനുള്ളത്.
ഉത്തരവാദിത്തമില്ലാതെ നിരത്തുകളില്‍ ചീറിപ്പായുന്ന യുവ ബസ് ഡ്രൈവര്‍മാരില്‍ സാമൂഹ്യപ്രതിബദ്ധതയുണ്ടാക്കാന് നിര്‍ബന്ധിത പരിശീലനം നൽകാനാണ് തീരുമാനം.
ഇസ്രായേലിന്റെ ക്രൂരത ട്രോൾ വാചകമാക്കാനുള്ളതല്ലെന്നും പേജ് കൈകാര്യം ചെയ്യുന്നവർക്ക് ബോധം ഉണ്ടായിരിക്കണമെന്നുമൊക്കെയാണ് പോസ്റ്റിന് താഴെ വന്നിരുന്ന കമന്റുകള്‍
എംവിഡി സര്‍ക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന്
കെ.എസ്.ഇ.ബി-എം.വി.ഡി തർക്കം രൂക്ഷമായ സമയത്ത് ഏണി കൊണ്ടുപോയ വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു.
ബസിലെ ജീവനക്കാരോട് ബുധനാഴ്ച ആർ.ടി.ഒ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെവി വാഹനങ്ങളും പരിശോധിക്കുമെന്ന് മുന്നറിയിപ്പുണ്ട്
പാലക്കാട് കൊപ്പം സ്വദേശി ആബിദിനാണ് സ്ഥിരമായി പിഴയടക്കാൻ നോട്ടീസ് വന്നത്.
പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
എ ഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ നമ്പർ മറച്ചതെന്ന് കുറ്റസമ്മതം
പിഴ അടച്ചില്ലെങ്കിൽ അമ്മ അഞ്ചു ദിവസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരും
കെഎസ്ഇബി കരാർ വാഹനത്തിനാണ് എംവിഡി പിഴയിട്ടത്.