Light mode
Dark mode
കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. 44 പേർക്കെതിരെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടക്കുന്നത്.
പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.
യുഎസ് ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗാണ് നിർണായക വിവരം പുറത്ത് വിട്ടത്
മുഖ്യപ്രതി മുഹമ്മദ് ഷാരിഖിനെ എൻഐഎ വിശദമായി ചോദ്യം ചെയ്യും
സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ പരിശോധിക്കും
യുപി,പഞ്ചാബ്,രാജസ്ഥാൻ,ഡൽഹി,ഹരിയാന എന്നിവിടങ്ങളിലാണ് പരിശോധന
കേരളാ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
എൻ.ഐ.എക്ക് കൈമാറാൻ കർണാടക സർക്കാർ ശിപാർശ ചെയ്തിരുന്നു
ബോംബെ ഹൈക്കോടതിയാണ് ജാമ്യം നൽകിയത്
സ്ഫോടനത്തിന് പിന്നിൽ വാഹനത്തിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരനാണെന്ന് സംശയം
എൻ.ഐ.എ നിരീക്ഷണത്തിലുളളവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്
പാലക്കാട് ജില്ലാ ആശുപത്രി പരിസരത്താണ് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ കാരണങ്ങളിൽ പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
മൈസൂരുവിലും ഹുബ്ബള്ളിയിലുമാണ് എൻ.ഐ.എയുടെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് റെയ്ഡ് നടത്തിയത്.
കേരള, കർണാടക, കശ്മീർ എന്നിവിടങ്ങളിലുള്ളവർ പ്രതികളായ കേസിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഐഎസ്ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ആരോപിക്കപ്പെടുന്നത്
കൊല്ലപെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നും പൊട്ടാസ്യം, നൈട്രേറ്റ് തുടങ്ങിയ രാസപദാർഥങ്ങൾ പിടിച്ചെടുത്തുവെന്നും എഫ്.ഐ.ആറിലുണ്ട്.
സ്ഫോടനക്കേസ് എൻഐഎയാണ് അന്വേഷിക്കുന്നത്
അർദ്ധരാത്രിയോടെ എൻ.ഐ.എ സംഘം റൗഫിന്റെ വീട്ടിലെത്തി പിടികൂടുകയായിരുന്നു
കേന്ദ്ര സേനയുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നീക്കങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ നടപടികളുണ്ടാവും. സിആർപിസി, ഐപിസി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയുണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു.