Light mode
Dark mode
കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റും പുറത്തുവന്നു
പാലക്കാട് എംഎൽഎയെ കാണാതായിട്ട് ഒരുമാസമായെന്നും കോൺഗ്രസിന് വേണ്ടാത്തവരെ പാലക്കാട്ടെ ജനം ചുമക്കേണ്ട കാര്യമില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ
കുന്നംകുളം കസ്റ്റഡി മർദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിൽ പ്രതിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു
കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ ഡിവൈഎഫ്ഐ നടത്തുന്ന ശ്രമമാണിതെന്നും ജില്ലാ പ്രസിഡന്റ് എം.ഗൗരി ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു
രാഹുൽ അയച്ച സന്ദേശങ്ങളുടെ വിവരങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി
ബംഗളുരുവിലെ ആശുപത്രിയിൽ വെച്ചാണ് ഗർഭഛിദ്രം നടത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം
ഇരകളായ യുവതികളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല
സി.ചന്ദ്രന്റെ വീട്ടിൽ വെച്ച് എ ഗ്രൂപ്പ് യോഗം ചേർന്നുവെന്നായിരുന്നു വാർത്ത. സി. ചന്ദ്രൻ ഇന്നലെ പാലക്കാട് ഉണ്ടായിരുന്നില്ലെന്ന് ഷാഫി വ്യക്തമാക്കി
പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിന്റെ പേരുള്ളതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്
രാഹുൽ മാങ്കൂട്ടത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ഫോട്ടോക്കൊപ്പം മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണം പരാമർശിക്കുന്നതാണ് ബിജെപിയുടെ എക്സ് ഹാൻഡിലിൽ പങ്കുവെച്ച പോസ്റ്റ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന കടുത്ത നിലപാട് ആദ്യമെടുത്തത് വി.ഡി സതീശനാണ്. എന്നാൽ രാജിവെക്കാൻ രാഹുൽ തയ്യാറല്ലെന്നാണ് സൂചനകൾ
ഓൺലൈനിൽ യോഗം ചേരാനാണ് നീക്കം
ആരോപണങ്ങൾ ഉന്നയിച്ചവരിൽ തന്റെ പേരെടുത്ത് പറഞ്ഞത് അവന്തിക മാത്രമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്
കെപിസിസി പ്രസിഡന്റ് കൂടി രാഹുലിന്റെ രാജി ആവശ്യപ്പെട്ടതോടെ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന
'ഖദർ ഒരു ഡിസിപ്ലിൻ ആണ്' എന്ന ക്യാപ്ഷനോടെയാണ് റിബേറ്റ് വിൽപ്പനയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് രാഹുലിനെതിരെ രൂക്ഷ വിമർശനമുയർന്നത്.
പരാതി ന്യായമെങ്കിൽ ഗൗരവമുള്ളതാണെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ വ്യക്തമാക്കി
മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്
രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു
തിരുത്തേണ്ട സമയത്ത് തിരുത്താതെ സംരക്ഷിച്ചവരാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദികൾ എന്ന വിമർശനം കോൺഗ്രസിനകത്തും ശക്തമാണ്