Light mode
Dark mode
'നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുപോലെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത മാധ്യമപ്രവർത്തകരുടെ മേൽ കുതിരകയറുകയും അവരെ നിശബ്ദമാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്'
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സമ്മേളനത്തിലാണ് ചെന്നിത്തല ഡി.വൈ.എഫ്.ഐയെ പുകഴ്ത്തി സംസാരിച്ചത്.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് സർക്കാരോ മുഖ്യമന്ത്രിയോ കൃത്യമായ മറുപടി നൽകാത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു.
ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത ഐക്യത്തോടെയാണ് കോൺഗ്രസും യു.ഡി.എഫും മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
നിവര്‍ത്തി ഇല്ലാതായപ്പോഴാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കെല്‍ട്രോണിന് മന്ത്രി പി. രാജീവ് നിര്‍ദേശം കൊടുത്തത്. എന്നാല്‍, എ.ഐ വിഷയത്തില്‍ നിലവില്‍...
പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത്വിടണമെന്ന് രമേശ് ചെന്നിത്തല
കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
'ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ഇത് ആദ്യം'
നിയമവകുപ്പും റവന്യൂ വകുപ്പും ഒരുപോലെ എതിർത്ത പദ്ധതിയാണിത്
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം തരൂരിനെ നേതൃത്വം അവഗണിക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് അദ്ദേഹത്തെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
ഗവർണർ ആർ.എസ്.എസുകാരനാണെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പറയുമ്പോഴാണ് ചെന്നിത്തല അദ്ദേഹത്തെ ഗാന്ധിയനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
യു ഡി എഫ് നിയമനടപടി സ്വീകരിക്കുമെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല
പരമ്പരാഗത നായര്‍ കോലത്തിലെത്തി തറവാടി നായര്‍ എന്ന ബ്രാന്‍ഡ് നേടിയ ശശി തരൂര്‍, തന്റെ വിശ്വ പൗരന് ബ്രാന്‍ഡില്‍ നടത്തുന്ന പതിവ് പരിപാടിക്കപ്പുറം കേവല രാഷ്ട്രീയക്കാരന്റെ സമുദായക്കൂറ്...
തന്നെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയതിനാലാണ് യു.ഡി.എഫ് പരാജയപ്പെട്ടതെന്ന വാദത്തിൽ കഴമ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.
'നാക്കുപിഴയാണെന്ന് സുധാകരൻ തന്നെ സമ്മതിച്ചതിനാൽ വിവാദം അവസാനിപ്പിക്കണം'
പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് മുസ്ലിം ലീഗ്, അസദുദ്ദീൻ ഉവൈസി, ജയറാം രമേശ്, രമേശ് ചെന്നിത്തല അടക്കം സമർപ്പിച്ച 232 ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്
സുപ്രീംകോടതി വരെ താൻ നിയമ യുദ്ധം നടത്തിയിരുന്നു. അതിനു കൂടുതൽ ശക്തിപകരുന്നതാണു ഇന്നത്തെ ഹൈക്കോടതി വിധി
'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ഭരണം നഷ്ടപ്പെട്ടത്. ഇത്തവണ വര്‍ധിച്ച ആവേശത്തോടെ പ്രവര്‍ത്തിക്കും'