Light mode
Dark mode
ഓട്ടോയിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല.
രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നത്.
കൂടെയുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യും.
പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടമുണ്ടാക്കിയ യുവതിയുടെ കാർ പാെലീസ് തടഞ്ഞുനിർത്തുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം
ഗഞ്ചം ജില്ലയിലെ ദിഗപഹണ്ടിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്
25 കാരനായ അഗസ്ത്യക്ക് യൂട്യൂബിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്
ഈ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലായിരുന്നെന്ന് നാട്ടുകാര്‍
ഇന്ന് വൈകുന്നേരം കോഴിക്കോട് കമ്മീഷണർ ഓഫീസിന് സമീപം കെ.എസ്.ആര്.ടി.സി ബസ് ബൈക്കിലിടിച്ചാണ് അപകടം
ലോറിയുടെ ടയർ മാറ്റുന്നതിനിടെ ബസ് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു
കാർ ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
റോയൽ ഒമാൻ പൊലീസ് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളുടെ സംതൃപ്തി നിരക്ക് 94 ശതമാനമാണ്
അപകടസ്ഥലത്തു വച്ചു തന്നെ യുവാവ് മരണപ്പെട്ടു.
അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.
ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ഡ്രൈവർ ജോമോനെ കൊല്ലം ചവറയിൽ വച്ച് പൊലീസ് പിടികൂടിയത്.
നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകളില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.
സുഖ്പ്രീത് കൗറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല