Light mode
Dark mode
വീട് കൊള്ളയടിച്ച് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്നകേസിലാണ് പ്രതികൾ പിടിയിലായത്
കവര്‍ച്ചയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു
പോത്താനിക്കാട് സ്വദേശി പരീതിനെയാണ് പുത്തൻ കുരിശ് പൊലീസ് പിടികൂടിയത്
ഹൈദരാബാദിൽ നിന്ന് മൂന്നാം തവണ തിരുവനന്തപുരത്തെത്തിയപ്പോഴാണ് സമ്പതി ഉമാ പ്രസാദ് പിടിയിലായത്
പ്രഗതി മൈതാനിലെ അടിപ്പാതയിൽ വെച്ചാണ് കാർ തടഞ്ഞു നിർത്തി കവർച്ച ചെയ്തത്
ഹെൽമറ്റും റെയിൻകോട്ടും ധരിച്ചതിനാൽ ആരും തിരിച്ചറിയില്ലെന്ന് കരുതി. പക്ഷെ ദിവസം രണ്ട് കഴിഞ്ഞതോടെ പിടിയിലായി.
ബീച്ചിൽ മുങ്ങിമരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന തക്കം നോക്കിയാണ് മോഷ്ടമാക്കൾ കവർച്ച നടത്തിയത്.
വായിൽ തുണി തിരുകി കൈകൾ കെട്ടിയിട്ട് കഴുത്തിൽ കത്തിവെച്ചായിരുന്നു മോഷണം
പകൽ നേരത്ത് വാടകയ്ക്ക് എടുത്ത കാറിൽ കറങ്ങി മോഷണം നടത്തേണ്ട വീടുകൾ കണ്ടുവയ്ക്കും, രാത്രിയും ആളില്ലെന്ന് ഉറപ്പായാൽ മോഷണം
വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയാവുന്നവരാണ് കവർച്ച നടത്തിയത് എന്നാണ് പൊലീസിന്റെ സംശയം
ബിടെക് വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്
നാലര ലക്ഷം രൂപ ചെലവില്‍ 11 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു
മറ്റൊരാള്‍ക്ക് കൈമാറാനുള്ള ചിട്ടി തുകയായിരുന്നു
കണിയാപുരത്തുള്ള പമ്പിൽ മാനേജറായ ഷാ രണ്ടര ലക്ഷം രൂപ ബാങ്കിലടയ്ക്കാനെത്തിയതായിരുന്നു. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്ന മോഷ്ടാവ് പണം തട്ടിപ്പറിക്കുകയായിരുന്നു
രണ്ട് ലക്ഷത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ആളുകളുടെ തിക്കും തിരക്കിലും ഒരു സ്ത്രീക്ക് പരിക്കേറ്റു
സ്വർണാഭരണങ്ങൾ കോയമ്പത്തൂരിൽ വിറ്റെന്ന് പ്രതികൾ മൊഴി നൽകി
പനമരം സ്വദേശി അഷ്റഫ് ആണ് ആക്രമണത്തിനിരയായത്
മോഷണം തുടർക്കഥയായിട്ടും പ്രതികളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്
2016 നവംബറില്‍ അസാധുവാക്കപ്പെട്ട (ഡീമോണിറ്റൈസേഷന്) നോട്ടുകളാണ് തിരികെക്കിട്ടിയത്