Light mode
Dark mode
കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി മത്സ്യതൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ രേഖയാണ് പുറത്തുവന്നിരിക്കുന്നത്
ഐഎൻഎസ് സൂററ്റിലാണ് 18 പേരെയും മംഗളൂരുവിൽ ചികിത്സക്കെത്തിക്കുക
പാരിസ്ഥിതിക പ്രശ്നങ്ങൾ, മത്സ്യബന്ധന പ്രശ്നങ്ങൾ എന്നിവയാണ് സംസ്ഥാനം നോക്കുന്നതെന്നും മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിലാണ് നടപടി. അപകടരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കടലിൽ വീണതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
നാലു പേർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വിഷാംശമടങ്ങിയതും എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം
കടലിൽ പരന്ന ലൂബ്രിക്കൻറ്സ് ഓയിൽ പൂർണമായി നീക്കം ചെയ്യാൻ ഒരുമാസം എടുക്കും. നഷ്ടപരിഹാരം നിശ്ചയിക്കാനായി നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.
നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കപ്പലുകളിലാണ് ജീവനക്കാരെ കൊണ്ടുവന്നത്
കണ്ടെയ്നറുകൾ ആലപ്പുഴ തീരത്തെത്താനാണ് കൂടുതൽ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു
കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്നും 20 നോട്ടിക്കൽ മൈൽ പരിധിയിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തി
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് നിർദേശം.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. 21 പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു
നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും മൂന്ന് കപ്പലുകളും ഒരു വിമാനവുമാണ് രക്ഷാപ്രവർത്തനായി രംഗത്തുള്ളത്.
24 ജീവനക്കാരിൽ 21 പേരെയും രക്ഷപ്പെടുത്തിയിരുന്നു. മൂന്നു പേർ അപകടത്തിൽപ്പെട്ട കപ്പലിൽ തുടരുകയാണ്.
തൃശൂർ-കൊച്ചി-ആലപ്പുഴ തീരത്താണ് നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നത്.
റഷ്യൻ സ്വദേശിയാണ് കപ്പിത്താൻ. യുക്രൈനിൽ നിന്നുള്ള രണ്ട് പേരും ജോർജിയയിൽ നിന്നുള്ള ഒരാളും സംഘത്തിലുണ്ട്.
അപകടകരമായ കാർഗോകൾ തീരത്ത് എത്താൻ സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പ്.
24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്സി എൽസ3 ആണ് അപകടത്തിൽപ്പെട്ടത്.
24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.