Light mode
Dark mode
പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു
ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15പേര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു
കൊടുംതണുപ്പിൽ ടോല്റ്റിന് പുറത്ത് ഒരു പുതപ്പുപോലുമില്ലാതെയായിരുന്നു ആ ആൺകുഞ്ഞ് കിടന്നിരുന്നതെന്ന് സമീപവാസി പറയുന്നു
കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രോഗികൾക്കും ജീവനക്കാർക്കും രാത്രിയിൽ ഭയമില്ലാതെ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്
വടക്കഞ്ചേരി പുളിയമ്പറമ്പ് സ്വദേശി വിശാലത്തിനാണ് ഗുരുതരമായി പരിക്കേറ്റത്
കഴിഞ്ഞ ഒൻപത് മാസത്തിനിടയിൽ ചത്ത നിലയിൽ കണ്ടെത്തിയ 40 ശതമാനം നായകൾക്ക് രോഗം സ്ഥിരീകരിച്ചു
ഇറക്കുമതി ചെയ്ത ലാബ്രഡോറുകളെയും പെഡിഗ്രി ഹസ്കികളെയും ബ്രീഡർമാരിൽ നിന്ന് വാങ്ങിയ ഹൈ-ബ്രീഡ് വളര്‍ത്തുമൃഗങ്ങളേയും സ്നേഹിക്കൂ
ആരും മൃഗങ്ങളെ വെറുക്കുന്നവരല്ലെന്നും തുഷാര്‍ മേത്ത
ഏഴ് പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി
രാജ്യത്തെ ടൂറിസം മേഖലയുടെ ആകർഷണം വർധിപ്പിക്കാനാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സഹോദരിക്കും പരിക്കേറ്റു
2023 ലെ അനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമ പ്രകാരമാണ് കോടതി ഉത്തരവ്
മധ്യപ്രദേശിലെ മറ്റ് നഗരങ്ങളിലും സ്ഥിതി വളരെ മോശമാണ്.
സാരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കല്ലടി അബ്ദുഹാജി ഹൈസ്കൂളിലാണ് പേപ്പട്ടി ക്ലാസ് മുറിയിൽ കയറി വിദ്യാർഥിയെ കടിച്ചത്.
കുട്ടിയെ കടിച്ച് മണിക്കൂറുകൾക്കകം നായ ചത്തിരുന്നു. കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പഴുവിൽ മൂന്നുസെന്റ് കോളനി സ്വദേശി സുനീഷിനാണ് കടിയേറ്റത്.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം 6043 അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നൽകി.
ചാത്തമംഗലം സ്വദേശിയായ രാവുണ്ണിയുടെ ഫാമിലാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്.