Light mode
Dark mode
ഉത്തരാഖണ്ഡിൽ കൈയേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചുമാറ്റിയതു പ്രതിഷേധാർഹമെന്ന് എം.പിമാരായ എളമരം കരീം, എ.എ റഹീം എന്നിവർ പ്രതികരിച്ചു
പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നാലുപേരും മരിച്ചത് വെടിയേറ്റാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോർട്ടില് സ്ഥിരീകരിച്ചു
''കാർഷികരംഗത്തെ മുഴുവൻ മേഖലയിലും പരാജയപ്പെട്ടപ്പോഴും വർഗീയവിദ്വേഷത്തിന്റെ വിത്ത് വിളയിക്കുന്നതിൽ നിങ്ങൾ വിജയിച്ചു.''
Violence erupts in Uttarakhand's Haldwani | Out Of Focus
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കണ്ടാലുടൻ വെടിവെക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
ആക്രമണം നടത്തുന്നവരെ വെടിവെക്കാൻ ഉത്തരവിട്ടു
ബുധനാഴ്ചയാണ് ഏക സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്.
ജയ് ശ്രീറാം, വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം
‘പൗരന്മാരുടെ മൗലികാവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് മുസ്ലിംകൾക്ക് എന്തുകൊണ്ട് മതസ്വാതന്ത്ര്യം നൽകാനാവുന്നില്ല?’
ഉത്തർപ്രദേശ്, ഹരിയാന, അസം, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ബില്ലിനായി ശ്രമം ആരംഭിച്ചു
ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും.
ഏക വ്യക്തി നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്
കരടിൻമേൽ ഇനിയും ചർച്ച നടത്താൻ ഉണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തി
ആദ്യഘട്ടത്തിൽ നാല് മദ്രസകളിലാണ് ശ്രീരാമന്റെ കഥ സിലബസിൽ ഉൾപ്പെടുത്തുക. പിന്നീട് വഖഫ് ബോർഡിന് കീഴിലുള്ള 117 മദ്രസകളിലേക്കും അത് വ്യാപിപ്പിക്കും.
തുരങ്ക നിർമാണം ഏറ്റെടുത്ത കമ്പനിയിൽ തങ്ങൾക്ക് ഓഹരി പങ്കാളിത്തമില്ലെന്നും അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്ന സംഘങ്ങളുടെ തലവന്മാരുമായി ഉന്നതലയോഗം ചേർന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി
പുറത്ത് എത്തുന്ന തൊഴിലാളികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തുരങ്ക മുഖത്ത് ഒരുക്കിയിരിക്കുന്നത്
നിരവധി വെല്ലുവിളികൾ കാരണം കഴിഞ്ഞ ഒരാഴ്ചയായി, തൊഴിലാളികളെ രക്ഷിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു
തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ട് ഇന്നേക്ക് 8ാം ദിവസം