Light mode
Dark mode
അന്വേഷണം പൂർത്തിയാകുന്നത് വരെ എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു
കോൺഗ്രസിന്റെ ദക്ഷിണ മേഖലാ ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പിലായിരുന്നു സതീശന്റെ പരാമർശം. എ, ഐ ഗ്രൂപ്പ് നേതാക്കൾ ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല.
ഗ്രൂപ്പിൻ്റെ പ്രതിഷേധത്തിൻ്റെ ആഴം അറിയിക്കാനാണ് മുതിർന്ന നേതാക്കളായ എം.എം ഹസനും ബെന്നി ബഹനാൻ എം.പിയും തന്നെ പരസ്യ പ്രതികരണവുമായെത്തിയത്
ഹൈക്കമാന്റ് നിർദേശങ്ങൾ മറികടന്ന് കെ. സുധാകരനും വി.ഡി സതീശനും സ്വന്തം താൽപര്യം അടിച്ചേൽപ്പിക്കുന്നു എന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആക്ഷേപം.
കേരളത്തിൽ ബിജെപിയുടെ ബി ടീമാണ് സിപിഎമ്മെന്നും വിഡി സതീശൻ പറഞ്ഞു
'മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണിത്'
നിവര്‍ത്തി ഇല്ലാതായപ്പോഴാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കെല്‍ട്രോണിന് മന്ത്രി പി. രാജീവ് നിര്‍ദേശം കൊടുത്തത്. എന്നാല്‍, എ.ഐ വിഷയത്തില്‍ നിലവില്‍...
മെമ്മോ നൽകിയത് ചട്ടം മറികടന്നാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
'ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് കര്‍ണാടകയിലെ ഒരു മന്ത്രി പറഞ്ഞത്'
'ജനാധിപത്യം നിലനിർത്താൻ കഴിയും എന്ന് പ്രതീക്ഷ വർധിപ്പിക്കുന്ന വിധിയാണിത്'
''കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയൻ ശ്രമിക്കുന്നത്.''
ഓന്ത് നിറംമാറുന്നത് പോലെയാണ് കേരളത്തിൽ സി.പി.എം നിറംമാറുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
കെ.കെ രമ എം.എൽ.എയുടെ പരാതിയിൽ പോലും കേസെടുക്കാതെയാണ് സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതെന്ന് വി.ഡി സതീ ശൻ
'മുഖ്യമന്ത്രിക്കു സൗകര്യമുള്ള കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാനല്ല ഞങ്ങൾ സഭയിൽ വരുന്നത്. ഇതിന് കീഴടങ്ങിയാൽ നിയമസഭയിലുള്ള അവകാശങ്ങൾ കവർന്നെടുക്കും.'
വിമർശനങ്ങൾ പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും മാധ്യമങ്ങളോടല്ലെന്നുമായിരുന്നു ഷിബുവിന് വിഡി സതീശന്റെ മറുപടി
കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നിലെ കോൺഗ്രസ് പ്രക്ഷോഭം പകർത്തുന്നതിനിടെയായിരുന്നു ചില കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം
''കിച്ചൺ കാബിനെറ്റിന്റെ ആനുകൂല്യത്തിൽ പദവിയിൽ എത്തിയ ആളല്ല വി.ഡി സതീശൻ''
അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളി മന്ത്രിപ്പണി എടുക്കാമെന്ന ഗതികേടിലേക്ക് ഇടതുപക്ഷ മന്ത്രിമാർ പോയിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു
അമ്പലപ്പുഴ എംഎൽഎ വനിതാ നേതാക്കളെ കാലുമടക്കി തൊഴിക്കുകയാണ്. അദ്ദേഹത്തിനെതിരെയും സച്ചിൻദേവ് എംഎൽഎക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
'സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി'