Light mode
Dark mode
എ.കെ ആന്റണി നീതിമാനായ മുഖ്യമന്ത്രിയാണ്. ക്രമസമാധാന പ്രശ്നമുണ്ടായപ്പോഴാണ് ശിവഗിരിയിൽ പൊലീസ് ഇടപെട്ടതെന്നും ചെന്നിത്തല
സമീപകാല വിഷയങ്ങളിൽ മറുപടി ഇല്ലാത്തതുകൊണ്ട് പഴമ ചികഞ്ഞു പോവുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സണ്ണി ജോസഫ്
21 വർഷമായി കേരള രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്നിട്ടും തനിക്കെതിരെ ഏകപക്ഷീയമായ ആക്രമണം നടക്കുന്നുവെന്ന് ആന്റണി പറഞ്ഞു
വൈകിട്ട് 5 മണിക്ക് കെപിസിസി ആസ്ഥാനത്താണ് വാർത്താസമ്മേളനം
ആന്റണിയെ വീട്ടിലെത്തിയാണ് സുധാകരൻ കണ്ടത്
തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇപ്പോഴത്തെ ലക്ഷ്യം
അമിതാഭ് ബച്ചനെക്കാള്‍ ഊര്‍ജസ്വലനായി വന്ന മോദി ഇന്ന് ക്ഷീണിതാനാണെന്ന് എ.കെ ആന്റണി പറഞ്ഞു
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ കേരളത്തിലെ ഇടത്പക്ഷത്തിനാണ് തെറ്റിയതെന്നും എ.കെ ആന്റണി പറഞ്ഞു
''പിണറായി വിജയനെ മറ്റ് സംസ്ഥാനങ്ങളിലെ സി.പി.എം ഘടകങ്ങൾ പ്രചാരണത്തിന് ക്ഷണിക്കുന്നില്ല. മദ്രാസിലെ സി.പി.എം പിണറായിയോട് പറഞ്ഞത് തങ്ങളെ ഉപദ്രവിക്കരുതെന്നാണ്.''
‘ഇത് പിടിക്കപ്പെടാതിരിക്കാനാണ് ബി.ജെ.പിയിൽ ചേർന്നത്’
മുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു. അവിടെയാണ് ഉമ്മൻചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും ആന്റണി പറഞ്ഞു
''ബി.ജെ.പിയോടുണ്ടായിരുന്ന അറപ്പും വെറുപ്പുമെല്ലാം മാതാവിനു മുന്നില്‍ തുണ്ട് വച്ചു പ്രാര്‍ത്ഥിച്ച ശേഷം മാറി.''
ബി.ജെ.പി അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയും. അൽഫോൺസ് കണ്ണന്താനം അടക്കമുള്ളവർ ഇതിന് ഉദാഹരണമാണെന്നും അജിത് പറഞ്ഞു.
ബി.ജെ.പിയില്‍ ചേര്‍ന്ന വടക്കന്‍ ഇന്ന് എവിടെ എത്തി നില്ക്കുന്നു എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. എ.ഐ.സി.സിയുടെ ആപ്പീസ് അഡ്മിനിസ്ട്രേഷന് മേല്‍നോട്ടം വഹിച്ചിരുന്ന വടക്കനെ കൊണ്ട് ബി.ജെ.പിക്ക് ആ ഒരു...
പി. ചിദംബരം അടക്കമുള്ള മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നുണ്ട്
'ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങൾ മാത്രം പോര'
നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഖാർഗെ എകെ ആന്റണിയെ കാണാൻ എത്തിയത്
കെ.എസ് ശബരീനാഥനും മാത്യു കുഴൽനാടനും നേരത്തെ ശശി തരൂറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
ഝാർഖണ്ഡിൽ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി രൂപീകരിച്ച പ്രത്യേക പൊലീസ് വിഭാഗമാണ് ഝാർഖണ്ഡ് ജാഗ്വർ ഫോഴ്സ് സേനാംഗങ്ങള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്