Light mode
Dark mode
117 പേരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പാരീസില്‍ മത്സരിക്കുക. ട്രാക്കിലും ഫീല്‍ഡിലുമായി 70 പുരുഷന്മാരും 47 വനിതകളുമാണ് മത്സരരംഗത്തുള്ളത്.
ഭാവി ക്യാപ്റ്റനായാണ് യുവതാരത്തെ ബി.സി.സിഐ വളർത്തിയെടുക്കുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു
Team India's participation in the tournament has been clouded by uncertainty due to tensions in political and diplomatic relations between India and Pakistan
ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബി.സി.സി.ഐയുടെ ആവശ്യം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐ.പി.എൽ കിരീടത്തിലെത്തിക്കുന്നതിൽ ഗംഭീർ നിർണായക പങ്കുവഹിച്ചിരുന്നു
ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേർന്നാണ് ജഴ്സി പ്രധാനമന്ത്രിക്ക് കൈമാറിയത്.
ഇന്ത്യ കിരീടം ചൂടിയ കഴിഞ്ഞ രണ്ട് ലോകകപ്പിലേതിനും സമാനമായി ഇത്തവണയും മലയാളി സാന്നിധ്യമുണ്ടായിരുന്നു.
ട്വന്റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനമൊഴിയും
പരിശീലക സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും ഷാറൂഖ് ഖാന്റേയും പേരിൽ നിരവധി വ്യാജ അപേക്ഷകളാണ് ബി.സി.സി.ഐക്ക് ലഭിച്ചത്.
ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെ മാത്രമേ പരിശീലക സ്ഥാനത്തേക്ക് നിയമിക്കൂ
With Rahul Dravid's contract expiring in June, BCCI Secretary Jay Shah recently said that they will be opening applications for a new Team India coach soon
പരിശീലക സ്ഥാനത്തിനായി നൽകിയ ഗൂഗുൾ ഫോം പൂരിപ്പിച്ച് നിരവധി ആരാധകരാണ് പോസ്റ്റ് ചെയ്തത്. അപേക്ഷ അയച്ചിന്റെ സ്ക്രീൻഷോട്ട് പലരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
സൗരവ് ഗാംഗുലി,വിവിഎസ് ലക്ഷ്മൺ, ഗൗതം ഗംഭീർ, റിക്കി പോണ്ടിങ് എന്നിവരുടെ പേരുകളാണ് ആരാധകർ ഉന്നയിക്കുന്നത്.
രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് മലയാളി താരം സഞ്ജു സാംസൺ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
1996 ലോകകപ്പിന് ശേഷം ഇതുവരെ ഐസിസി ടൂർണമെന്റൊന്നും പാകിസ്താനിൽ നടന്നിട്ടില്ല.
അമിത് ഷാ നടത്തിയ കുടുംബാധിപത്യ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി
സ്മാർട്ട് റിപ്ലേ സിസ്റ്റമാണ് പുതുതായി ആവിഷ്കരിച്ച മറ്റൊരു നവീന ആശയം.
വിദർഭക്കെതിരായ ഫൈനലിൽ 95 റൺസുമായി മികച്ച പ്രകടനവും നടത്തിയിരുന്നു.
ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് കളിക്കാര്‍ പിന്മാറുന്നത്
ടെസ്റ്റ് ഫോര്‍മാറ്റില്‍ വലിയ താത്പര്യത്തോടെ കളിച്ച് മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം.