Light mode
Dark mode
കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് തകർന്നത്.
പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഇന്ദ്രാണി പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പു പാലമാണ് തകർന്നുവീണത്. ഇരുപതോളം പേർ പാലത്തിനു മുകളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
The Justice Department’s Civil Division said that it was an "entirely avoidable catastrophe"
2004ല്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച പാലം തൊട്ടടുത്തുതന്നെ കാര്യമായ കേടുപാടുകളില്ലാതെ സ്ഥിതി ചെയ്യുന്നുണ്ട്.
സിവാൻ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്.
ബക്ര നദിക്ക് കുറുകെ നിർമിക്കുന്ന കോൺക്രീറ്റ് പാലമാണ് തകർന്നത്.
അപകടത്തെ തുടർന്ന് നിരവധി വാഹനങ്ങൾ വെള്ളത്തിൽ വീണു. ഇരുപതോളം പേരെ നദിയിൽ കാണാതായതായാണ് വിവരം.
ഇന്ന് രാവിലെയോടെയാണ് അപകടം
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 11 മണിയോടെ സൈരാങ്ങിലാണ് അപകടമുണ്ടായത്.
അപകടം നടക്കുന്ന സമയം 40 തൊഴിലാളികളോളം പാലത്തിലുണ്ടായിരുന്നു
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതേ പാലത്തിന്റെ ഒരു ഭാഗത്തെ തൂണുകള്‍ തകര്‍ന്നുവീണിരുന്നു
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
135 പേരുടെ മരണത്തിനാണ് ഒക്ടോബർ 30ന് നടന്ന തൂക്കുപാലം തകർച്ച ഇടയാക്കിയത്