Light mode
Dark mode
ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ മോണ്ട് ബ്ലാങ്ക് പേനയാണ് എസ്.എച്ച്.ഒ വിജയകുമാർ കൈവശപ്പെടുത്തിയത്.
പ്രതിയായ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്ന് പ്രതികള്‍ പറഞ്ഞിരുന്നത്
കടത്തിണ്ണയിൽ കിടന്നുറങ്ങിയ ബിന്ദു എന്ന സ്ത്രീയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കൃഷ്ണപുരം സ്വദേശി ആയ ഒമ്പതാം ക്ലാസുകാരിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിച്ചിരുന്നു.
എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ കിട്ടുന്ന ആനുകൂല്യമായിരുന്നു ഭാര്യയുടെ ലക്ഷ്യമെന്നാണ് പരാതിയിൽ പറയുന്നത്
ഹിന്ദു ജാഗരണ വേദി പക്ഷികെരെ യൂണിറ്റ് അംഗവും കെമറാൽ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരി (22) ആണ് അറസ്റ്റിലായത്.
കായംകുളം പുല്ലുകുളങ്ങര സ്വദേശിനിയായ യുവതിക്ക് നേരെയാണ് കൊലപാതകശ്രമമുണ്ടായത്, പ്രസവത്തിന് ശേഷം വിശ്രമത്തിലായിരുന്നു ഇവർ
പൂവാർ സ്വദേശി ഷാജി (56) ആണ് അറസ്റ്റിലായത്
തൃശൂർ സ്വദേശി വിജിൽ, കോങ്ങാട് സ്വദേശി അസീസ് എന്നിവരാണ് ചൊവ്വാഴ്ച രാത്രി പിടിയിലായത്.
അരവിന്ദ്, ഇയാളുടെ അമ്മാവൻ മണികണ്ഠൻ, സുഹൃത്ത് വിഷ്ണു എന്നിവർ ചേർന്നു കാറിന് തീയിട്ടു എന്നാണ് പരാതി.
അസ്ഫാക്ക് കുട്ടിയുമായി ആലുവ മാർക്കറ്റിന് സമീപത്ത് കൂടെ നടന്നുപോകുന്നതായി കണ്ടെന്ന് ദൃക്സാക്ഷിയുടെ മൊഴിയുണ്ടായിരുന്നു
മുഖം മറച്ച മൂന്നു പേരും കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡുകള് ഉപയോഗിച്ച് ജനലുകള്‍ അടിച്ചു തകർത്തു.
തിരുവനന്തപുരം വർക്കല സ്വദേശി നിസാർ ആണ് കുറുപ്പുംപടി പൊലീസിന്റെ പിടിയിലായത്.
കലഞ്ഞൂർ പാടം സ്വദേശിയായ നൗഷാദിനെയാണ് കാണാതായത്
ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു അധിക്ഷേപം.
കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയിൽ നിന്നും കണ്ടെത്തി
അടിമാലി സ്വദേശിയും തടിപ്പണിക്കാരനുമായ ജയരാജന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്.
പരാതിയിൽ നാല് പേർക്കെതിരെ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു
പ്രതിക്കെതിരെയുള്ള നാല് കേസുകളിൽ മരണം വരെ തടവും കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയും വിധിച്ചു.