Light mode
Dark mode
നിരന്തരം അതിക്രമിക്കപ്പെടുന്ന ഒരു ജനത പോരട്ടഭൂമിയിലേക്ക് എടുത്തെറിയപെടുമെന്ന സ്വാഭാവിക വികാസമാണ് ഇപ്പോഴത്തെ സംഘർഷമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.
ഹമാസ് ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്നത് സായുധവിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ മേധാവിയായ മുഹമ്മദ് ദൈഫ് ആണ്.
ഒക്ടോബർ 12ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് മാനാഞ്ചിറയിലാണ് പരിപാടി.
48 മണിക്കൂറിനകം ഇസ്രായേൽ കരമാർഗമുള്ള സൈനിക നീക്കം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
ഹമാസിന്റെ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടത്തുന്നത്.
കുടുംബവുമായി സംസാരിക്കവെ താൻ ബേസ്മെന്റിലാണ് എന്നാണ് താരം അറിയിച്ചിരുന്നത്.
ഗസ്സയിലെ ഉപരോധം മനുഷ്യചരിത്രത്തിനു മേലുള്ള ഒരു കറയാണ്
ജനവാസമേഖലയില്‍ ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
സൗദി അറേബ്യയാണ് സമ്മേളനം വിളിച്ചു ചേർത്തത്