Light mode
Dark mode
ബന്ദിമോചനം നടക്കുന്നുണ്ടെങ്കിലും ഗസ്സയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്
യുദ്ധസന്നാഹമെന്ന സൂചന നൽകി ഇസ്രായേൽ റിസർവ് സൈനികരെ തിരിച്ചു വിളിച്ചിട്ടുണ്ട്
'റിവർ ടു ദി സീ' എന്ന കുട്ടികളുടെ കളറിംഗ് പുസ്തകങ്ങൾ കാണിച്ചാണ് പോലീസ് ഭീകരവാദ ആരോപണം ഉയർത്തിയത്
ഹോസ്റ്റേജസ് സ്ക്വയർ എന്നറിയപ്പെടുന്ന തെൽ അവീവ് മ്യൂസിയത്തിന് പുറത്ത് ഒത്തുചേർന്നതിന് ശേഷമാണ് പ്രതിഷേധക്കാർ ഹൈവയിലേക്ക് ഇരച്ച് കയറിയത്
അറ്റോർണി ജനറലിനെതിരെ പ്രധാനമന്ത്രിയും മന്ത്രിമാരും, ചർച്ചയിൽ വാഗ്വാദം
'കാലമെത്ര കഴിഞ്ഞാലും ഫലസ്തീന്റെ മണ്ണ് അവർക്ക് തന്നെ'
ഹമാസ് നേതാവ് ജമാൽ അൽ തവീൽ അടക്കമുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ കനത്ത ബോംബിങ്ങിൽ നിന്ന് തങ്ങളുടെ ജീവൻ രക്ഷിച്ചതിന് ബന്ദികൾ ഹമാസിനോട് നന്ദി പറഞ്ഞു.
'ശാശ്വതപരിഹാരം സ്വതന്ത്ര ഫലസ്തീൻ മാത്രം'
The Hague group: A new alliance against Israel | Out Of Focus
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ അമേരിക്കയിൽ ശതകോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ട്രംപിന്റെ ഭരണകാലത്ത് സൗദി അറേബ്യ 600 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനുള്ള താത്പര്യം പ്രഖ്യാപിച്ചിട്ടുമുണ്ട്....
കാണാതായവരെയും മരിച്ചവരായി കണക്കാക്കിയതോടെ എണ്ണം 67,709 ആയതായി ഗസ്സ ഗവൺമെന്റ് ഇൻഫർമേഷൻ ഓഫീസ്
ഫലസ്തീൻ അധിനിവേശത്തിന് ഇസ്രയേലിനെതിരെ നടപടിയെടുക്കുമെന്ന് ഹേഗ് ഗ്രൂപ്പിൻ്റെ കീഴിൽ സംഘടിച്ച ഒമ്പത് രാജ്യങ്ങൾ പറഞ്ഞു
ഹമാസുമായുള്ള തുടർ ചർച്ചകൾ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാത്രമേയുള്ളുവെന്ന് നെതന്യാഹു
തടവുകാരുടെ കുടുംബങ്ങളുടെ യാത്ര സുഗമമാക്കൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായിരുന്നു
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രായേലും ബന്ദി മോചനവും തടവുകാരെ വിട്ടയക്കലും തുടരുന്നു
വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷം ഗസ്സയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ ഇസ്രായേൽ പൗരനാണ് 39-കാരനായ യാകോവ് അവിതാൻ.
വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച മുതൽ ഇടനാഴി തുറക്കേണ്ടതായിരുന്നു
വടക്കൻ ഗസ്സയിലേക്ക് തിരിച്ചുവരാനായി ആയിരക്കണക്കിന് ഫലസ്തീനികളാണ് അൽ-റാഷിദ് സ്ട്രീറ്റിൽ കാത്തിരിക്കുന്നത്.