Light mode
Dark mode
കണ്ണൂർ ഭാഷയിൽ സംസാരിക്കുന്നവരാണ് വന്നതെന്നാണ് ദൃക്ഷസാക്ഷികൾ അറിയിക്കുന്നത്
മേരിലാൻഡിലെ ഗെയ്തേഴ്സ്ബര്ഗിൽ തിങ്കളാഴ്ച പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്
നിരന്തരം ശല്യം ചെയ്തിരുന്ന നവീൻ റെഡ്ഡി എന്നയാളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു
എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെയാണ് മരിച്ചനിലയില്‍ കണ്ടത്.
ചിമ്പാൻസിക്കുഞ്ഞുങ്ങളെ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയിരിക്കുകയാണ്. മോചനദ്രവ്യമായി വൻ തുകയാണ് സംഘം ആവശ്യപ്പെടുന്നത്
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കുന്ന സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്
കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട കോന്നി സ്വദേശിയായ യുവതിയെ പൊലീസ് ചോദ്യം ചെയ്തു
സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല
പറവൂർ സ്വദേശി അൻഷാദാണ് അറസ്റ്റിലായത്.
പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചതിൽ മനം നൊന്ത് വിദ്യാർഥി ഫിനൈയിൽ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
സൈബർ ക്രൈം സെല്ലിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യാപാരിയുടെ കൈയിൽ ബിറ്റ്കോയിൻ ഉണ്ടെന്ന് പ്രതി മനസിലാക്കിയത്
ബോളിവുഡ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം
ആരതി ഉഴിഞ്ഞും, മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് പ്രദേശവാസികൾ ഇവരെ വരവേറ്റത്
മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് ആസൂത്രണം നടത്തിയ നീതു, പല തവണ ഗൈനക്കോളജി വിഭാഗത്തിലെത്തി
ഫയര്‍ഫോഴ്സെത്തി വാതില്‍ ചവിട്ടി പൊളിച്ചാണ് കുഞ്ഞിനെ മോചിപ്പിച്ചത്.
പ്രായപൂർത്തിയാവാത്ത മകളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഫർഗാന ജില്ലയിലെ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു
സംഭവം നടന്ന സമയത്തു തന്നെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അക്രമികളെ പിന്തുടരാനോ ശ്രമിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
യുവതിയുടെ കഴുത്തിന് പിടിച്ച് ബൈക്കിന്റെ നടുവിലിരുത്തി തട്ടിക്കൊണ്ട് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു
ഭാര്യയെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതി, പണം തന്നില്ലെങ്കിൽ മകനെ കൊന്ന് താൻ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.