Light mode
Dark mode
ഇന്ന് വൈകുന്നേരം 5 മണിക്കകം മറുപടി സമർപ്പിക്കാനായിരുന്നു നിർദേശം
ഫെബ്രുവരി 10-നാണ് പ്രതിപക്ഷം സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്
ബംഗാളിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി സുപിംകോടതി ഒരു ആഴ്ച കൂടി നീട്ടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ ചോദ്യം ചെയ്താണ് മമത ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകുന്നത്
ദിശാബോധവും കാഴ്ചപ്പാടുമില്ലാത്ത ബജറ്റിൽ സാധാരണക്കാരന് ഒന്നുമില്ലെന്നും മമത പറഞ്ഞു.
'അയൽക്കാരന്റെ വീട് കത്തിനശിക്കുമ്പോൾ എന്റെ വീട് സുരക്ഷിതമാണെന്നു കരുതി ഞാൻ മൗനം പാലിക്കില്ല'.
ഇഡി റെയ്ഡുകളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മമത
പശ്ചിമ ബംഗാളിലെ മുർശിദാബാദിൽ ബാബരി മസ്ജിദിന്റെ മാതൃകയിൽ പള്ളി നിർമിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഹൂമയൂൺ കബീറിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.
തന്റെ ജനങ്ങൾക്കെതിരായ ഏത് അതിക്രമവും തനിക്കെതിരായ അക്രമമായി കണക്കാക്കുമെന്ന് എസ്ഐആർ വിരുദ്ധ റാലിയിൽ മമത പറഞ്ഞു
ഇന്ത്യയുടെ അഭിമാനവും അന്തസ്സും കേന്ദ്ര സർക്കാർ വിദേശ ശക്തികൾക്ക് മുന്നിൽ പണയം വെച്ചുവെന്നും മമത പറഞ്ഞു
15 ലക്ഷം രൂപ മാത്രമുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കാണ് ഏറ്റവും കുറഞ്ഞ ആസ്തി
ശ്ചിമ ബംഗാളിലെ എല്ലാ പൗരന്മാർക്കും ശരിയായ ഐഡി കാർഡുകളും തിരിച്ചറിയൽ രേഖകളും ഉണ്ട്
വ്യാജവാഗ്ദാനങ്ങള്‍ നല്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും മമത പരിഹസിച്ചു
ഹിന്ദുക്കൾ ന്യൂനപക്ഷമായ പ്രദേശങ്ങളിൽ ഹിന്ദു വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അധികാരി
മമത ബാനർജിയുടെ സർക്കാർ അടിസ്ഥാന മാനുഷിക മൂല്യങ്ങളോട് പൂർണമായും സെൻസിറ്റീവ് ആയി മാറിയോ എന്ന് ചോദിച്ചുകൊണ്ട് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആഞ്ഞടിച്ചു
ഐക്യത്തിന് വേണ്ടി വാദിച്ച മമത, മതത്തിന്റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു
നടപടിക്രമങ്ങൾ പാലിക്കാതെ തീർത്തും ചട്ടവിരുദ്ധമായാണ് നിയമനങ്ങൾ നടന്നതെന്നും, വിശ്വാസ്യതയും സുതാര്യതയും ഇല്ലാതായെന്നും സുപ്രീംകോടതി
തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമം, ആർജി കർ കോളജ് സംഭവം, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങൾ പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി
ബംഗാളിലും വ്യാജ വോട്ടർമാരെ ചേർത്ത് അധികാരം പിടിക്കാൻ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ടെന്നും വേണ്ടി വന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നിരാഹാര സമരം നടത്തുമെന്നും മമത പറഞ്ഞു.