Light mode
Dark mode
സുബ്രഹ്മണ്യനഗരയിലെ പുത്തൂരിൽ പെയിന്ററായി ജോലി ചെയ്യുന്ന വിനയ് ദേവഡിഗയാണ് (35) കൊല്ലപ്പെട്ടത്.
കഞ്ചാവിന് പുറമേ കർണാടകയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങളും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ജൂലൈ 15 ന് വന്ന റിപ്പോർട്ടിൽ മൂർച്ചയുള്ള വസ്തുക്കൾ മൂലമുണ്ടായ 35ലധികം ബാഹ്യ പരിക്കുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുടനീളമുള്ളതായി വിവരിക്കുന്നു
ഉള്ളാളിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
ദാവണഗരെ സ്വദേശികളായ എം.നസീർ (30), ടി.ഫാറൂഖ് (30), ഹോളാൽകെരെ താലൂക്കിലെ ഗ്യാരെഹള്ളി സ്വദേശി കെ.ശ്രീനിവാസ് (35) എന്നിവരാണ് മരിച്ചത്.
വിഹാൽ എച്ച്. ഷെട്ടി, ഇബ്രാഹിം ഷക്കീൽ ഇസ്മായിൽ, മുഹമ്മദ് മുസ്തഫ എന്നിവരും പ്രായപൂർത്തിയാവാത്ത ഒരാളുമാണ് അറസ്റ്റിലായത്.
ജപ്പീനമോഗരു സ്വദേശിയായ റോഷൻ സൽദാനയാണ് (45) അറസ്റ്റിലായത്.
ഈ സെപ്തംബറില്‍ വീടിന്റെ പാലുകാച്ചല്‍ നടത്താനിരിക്കെയാണ് ബിജിലിന്റെ അപ്രതീക്ഷിത വിയോഗം
പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി, കർണാടക അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, ഓൾ ഇന്ത്യ അസോസിഷൻ ഫോർ ജസ്റ്റിസ് കർണാടക എന്നിവർ സംയുക്തമായാണ് വസ്തുതാന്വേഷണം നടത്തിയത്
സംഭവത്തിൽ കുട്ടിയുടെ മാതാവ് പിതാവിനെതിരെ പൊലീസിൽ പരാതി നൽകി
ജദ്ദിനഗഡ്ഡെ ജംബേഹാഡിയിലെ സഞ്ജീവ് നായിക്-നർസി ദമ്പതികളുടെ മകൾ മൂകാംബികയാണ് (23) മരിച്ചത്.
മലപ്പുറം അരീക്കോട് മുഹമ്മദ് അമലാണ് (29) മരിച്ചത്
മംഗളൂരുവിൽ ഈയിടെയുണ്ടായ മൂന്ന് കൊലപാതക പശ്ചാത്തലത്തിൽ വർഗീയ വിരുദ്ധ സേന രൂപവത്കരിക്കും എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു
ശൃംഗേരിയിലെ ബെട്ടഗരെ സ്വദേശി രവി സഞ്ജയ് ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
കർണാടക, ഗോവ സംസ്ഥാനങ്ങൾക്കായുള്ള ജമാഅത്തെ ഇസ്ലാമി ഉപദേശക സമിതി അംഗമായിരുന്നു
ദക്ഷിണ കന്നട ജില്ലാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് കെ.കെ ഷാഹുൽ ഹമീദ്, മുൻ മംഗളൂരു മേയർ കെ. അഷ്റഫ് എന്നിവരോടാണ് വിശദീകരണം തേടിയത്.
കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
ഇന്ന് പുലർച്ചെയായിരുന്നു സംഭവം
ബണ്ട്വാൾ താലൂക്കിൽ കുരിയാൽ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തൻ (19) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകിട്ടാണ് ബൈക്കിലെത്തി സംഘം ബണ്ട്വാൾ കോലട്ടമജലു സ്വദേശി അബ്ദുറഹ്മാനെ വെട്ടിക്കൊലപ്പെടുത്തിയത്.