Light mode
Dark mode
വിജിലൻസ് അന്വേഷണം നടത്തിയത് സീനിയർ ഓഫീസർ ആണോ അതോ ജൂനിയർ ഓഫീസർ ആണോയെന്ന് കോടതി ചോദിച്ചു
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കെ.എം മണിക്കെതിരെ കോടതിയുടെ പരോക്ഷ പരാമർശത്തിൽ കാണിച്ച ധാർമികത ഇപ്പോഴും പിണറായി വിജയന് ഉണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമേ ക്ലീൻ ചിറ്റ് നൽകിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അൻവർ പറഞ്ഞു
'ഷാജൻ സ്കറിയാ അജിത് കുമാറിന് പണം നൽകിയെന്ന ആരോപണം വാസ്തവ വിരുദ്ധം'
മറുപടി പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയുടേത്
പി.വി അൻവറുമായി മുഖ്യമന്ത്രി ഓഫീസിന്റെ നിർദേശപ്രകാരം അനുനയ ചർച്ച നടത്തിയെന്ന് അജിത് കുമാറിന്റെ മൊഴി
'സത്യം കണ്ടെത്തുന്നതിനപ്പുറം അജിത് കുമാറിനെ സംരക്ഷിക്കാനായിരുന്നു ശ്രമം'
തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി കേസ് നേരിട്ട് അന്വേഷിക്കും
നിലവില്‍ ബറ്റാലിയന് എഡിജിപിയാണ് എം.ആര് അജിത്കുമാര്‍
നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്
എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു
വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
അനധികൃത സ്വത്ത് സമ്പാദനത്തിലടക്കം അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതായിരുന്നു റിപ്പോർട്ട്
ബിജെപിയുടെ പേര് പറയാതെയാണ് എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട്.
ഡിജിപിയായി സ്ഥാനക്കയറ്റം നൽകരുതെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ല. സർവീസ് അർഹതയെ അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെയാണ് സ്ഥാനക്കയറ്റം
‘സ്വന്തമായി ഇന്റലിജൻസ് വിഭാഗം രൂപീകരിച്ചെന്ന് ബോധ്യമായിട്ടും എന്തുകൊണ്ടാണ് അജിത് കുമാറിനെ പുറത്താക്കാത്തത്’
വിജയന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് മുൻ എസ്.പി സുജിത് ദാസ് പറഞ്ഞെന്ന അജിത് കുമാറിന്റെ മൊഴി ആഭ്യന്തര വകുപ്പോ ഡിജിപിയോ മുഖവിലയ്ക്കെടുത്തിട്ടില്ല
നിയമസഭ തീരുന്നത് വരെ സിപിഐയെ മെരുക്കാനാണ് ഈ മാറ്റമെന്ന് കെ.മുരളീധരൻ പറഞ്ഞു