Light mode
Dark mode
വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിനായി തരൂർ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അംബാസഡറുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്
കോൺഗ്രസ് സഹപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആഗോള ഉയർച്ച തരൂർ കാണുന്നതായും സുരേന്ദ്രൻ പ്രതികരിച്ചു.
റഷ്യ -യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് 2022ൽ താൻ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നും ശശി തരൂർ പറഞ്ഞു.
അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയിലും ശശി തരൂര്‍ പങ്കെടുക്കും
അതേസമയം ശശി തരൂരിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെയും അച്ചടക്കലംഘനത്തിന് പരാതി നൽകാനുള്ള നീക്കമാണ് ഒരു വിഭാഗം നേതാക്കൾ നടത്തുന്നത്.
വിഷയം ചർച്ച ചെയ്യാൻ വിളിച്ച അടിയന്തര ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്
തരൂരിനെ കടന്നാക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം തല്ക്കാലം വിവാദങ്ങളില്‍ നിന്നും വഴി മാറി നടക്കും
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തരൂരിന്റെ മത്സരത്തെ ഉമ്മന്‍ ചാണ്ടി വിഭാഗം പിന്തുണച്ചതോടെ കേരളത്തിലെ വിഭാഗീയ ബലാബലം ഇളകിമറിയുകയാണ്. പാര്‍ട്ടി സംഘടനയില്‍ ഇപ്പോഴും വലിയ ശക്തിയുള്ള ചാണ്ടി വിഭാഗവുമായി...
ഇനിയൊരു സമാന്തരപ്രവര്‍ത്തനമോ വിഭാഗീയ പ്രവര്‍ത്തനമോ താങ്ങാനുള്ള ശേഷി കേരളത്തിലെ കോണ്‍ഗ്രസിനില്ല.
പ്രായാധിക്യം കൊണ്ട് കയ്യിനും കാലിനും വിറയല്‍ വന്നിട്ടുണ്ടെങ്കിലും മനസ്സിന് ചെറുപ്പം തന്നയാണെന്നും എത്ര വേണമെങ്കിലും പാര്‍ട്ടിയുടെ തലൈവര്‍ കസേരയിലിരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമുള്ള ഹാവഭാവാദികളാണ്...
താൻ മാറ്റത്തിന്റെ സ്ഥാനാർത്ഥിയാണെന്നും പാർട്ടിയിൽ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും തരൂർ പറഞ്ഞു
തരൂരും കെ.വി തോമസും സെമിനാറിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു
പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് തരൂരിന്റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നുവെന്നും എം.വി ജയരാജൻ പറഞ്ഞു
അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗ്ഗങ്ങൾ അല്ല.
"ചില കാര്യങ്ങളില്‍ രാഷ്ട്രീയ വിയോജിപ്പുകള്‍ മാറ്റി വയ്ക്കണം"
ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കി പാർട്ടി പിടിക്കാൻ തരൂരിന് വ്യാമോഹമെന്നാണ് പോസ്റ്ററിലുള്ളത്
അനിൽ കെ. ആന്റണിക്കെതിരെ കഴിഞ്ഞ ദിവസം സൈബർ കോൺഗ്രസ് എന്ന പേജിൽ ചില പരാമർശങ്ങളോടെ പോസ്റ്റ് വന്നിരുന്നു.
ഫേസ്ബുക്കിലൂടെയാണ് തരൂർ ചലഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്.
കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന സന്ദേശം നല്കുന്ന റിസല്‍ട്ടായിരിക്കും മുരളീധരന്റെ വിജയത്തോടെ ഉണ്ടാവുക
183 അക്ഷരങ്ങളുള്ള വാക്കാണ് ദിയ ഒഴുക്കോടെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തരൂരിനെ അതിശയിപ്പിച്ചത്