Light mode
Dark mode
ഏറെ നേരം കഴിഞ്ഞും കാണാതിരുന്നതോടെ അമ്മ അന്വേഷിച്ചുചെന്നപ്പോഴാണ് കുളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പൊലീസിന്റെ വിലങ്ങ് സംഘത്തിന് എങ്ങനെ കിട്ടി എന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
തട്ടുകട നടത്തുന്ന 65 വയസുള്ള ഓമനയെയാണ് അക്രമിച്ചത്
രോഗലക്ഷണങ്ങൾ കണ്ട ശേഷമാണ് ഇവർ ഡോക്ടറെ സമീപിച്ചത്.
മരപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ച് കയറി രക്തം വാര്‍ന്നാണ് യുവാവ് മരിച്ചത്
അമ്പലത്തിൻകാലയിൽ വ്യാപകമായി ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിശദമായ പരിശോധന നടത്തിയത്
പൊതുപ്രവർത്തകരും ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകള്‍ വന്ദനയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു
ചിലക്കൂർ സ്വദേശി ഷാനിയാണ് മരിച്ചത്. ഷാനിയുടെ മൂത്ത മകൾ ബീനയെ ഭർത്താവായ ശ്യാം മർദിക്കുന്നത് പതിവാണ്
സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തുടരെ അടിച്ചു. തടയാനെത്തിയ വീട്ടുടമയെയും പ്രശാന്ത് അസഭ്യം പറഞ്ഞ് പിടിച്ചു തള്ളി
മൂന്നുപേർ കരടിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയെങ്കിലും ശ്വാസംമുട്ടിയത് കാരണം തിരിച്ച് കയറുകയായിരുന്നു
കോഴികളെ പിടികൂടാനായി ചാടിയ കരടി കിണറിൽ വീഴുകയായിരുന്നു
യുവാവിനെ മർദിച്ചതിന് മുൻപ് സമീപത്തെ ഒരു ഹോട്ടലിൽ കയറി അവിടുത്തെ ജീവനക്കാരിക്ക് നേരെയും പ്രതികൾ ആക്രമണം നടത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി
രണ്ടു ബൈക്കുകളിൽ ആയി എത്തിയ അഞ്ച് പേരടങ്ങുന്ന സംഘം ഷഹനാസിനെ വീടുകയറി ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഷഹനാസ് ആശുപത്രിയിൽ ചികിത്സയിലാണ്
മുഖ്യപ്രതി ലക്ഷ്മിപ്രിയയുടെ വീട്ടുകാരാണ് ഒത്തുതീർപ്പിന് ശ്രമിച്ചത്
പുതുക്കിയ പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും
പേട്ട സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി
സർക്കാർ നോട്ടീസ് ചോദ്യം ചെയ്ത് സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു