Light mode
Dark mode
തലയെണ്ണി ടിക്കറ്റ് നൽകി യാത്രക്കാരെ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് യുഎഇ ഏവിയേഷൻ
സ്പോർട്സ്, മെഡിക്കൽ, ഹോട്ടൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ വിദേശികൾക്ക് നേരിട്ട് നിക്ഷേപമിറക്കാം.
നാലു രാജ്യങ്ങള്‍ക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തി
വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിച്ചാണ് കുത്തിവെപ്പിന് സമയം എടുക്കേണ്ടത്.
നിലവിലെ കോവിഡ് വ്യാപനം ഗണ്യമായി കുറയാതെ യാത്രാവിലക്ക് പിൻവലിക്കാൻ യു.എഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ തയാറാകില്ല.
യാത്രാ ചെലവും അനിശ്ചിതാവസ്ഥയും മൂലം ബദൽ വഴികളും ഏറെക്കുറെ അടഞ്ഞ മട്ടാണ്.
കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ സഹകരിക്കണമെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു.
റമദാൻ 29 മുതൽ ശവ്വാൽ 3 വരെ അവധി, വാരാന്ത്യഅവധി അടക്കം 5 ദിവസം മുടക്ക് ലഭിക്കും
14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങിയവർക്കും ഇന്ത്യ മുഖേന യാത്ര ചെയ്തവർക്കും വിലക്കുണ്ട്
പലയിടത്തും പ്രായോഗിക പ്രശ്നങ്ങൾ
യുഎഇയിലെ സർവകലാശാലകളിലും കോളേജുകളിലും ഉപരിപഠനത്തിനാണ് സ്കോളർഷിപ് നൽകുക
ഏപ്രില്‍ 22 നാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്
ധനകാര്യ മേഖലകളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും മുപ്പതിനകം രജിസ്റ്റർ ചെയ്യണം; മെയ് ഒന്നുമുതൽ വ്യാപക പരിശോധന
രാത്രി 12 മുതൽ 12:30 വരെയാണ് അനുമതി, 'ഇഅതികാഫി'ന് അനുമതിയില്ല
നന്ദി പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
പ്രവാസികളുൾപ്പെടെ എല്ലാവർക്കും സൗജന്യവിതരണം
'സ്റ്റേ സ്ട്രോങ് ഇന്ത്യ' എന്ന ഹാഷ് ടാഗോടെ ത്രിവർണത്തിലായിരുന്നു ഞായറാഴ്ച്ച രാത്രി വിഖ്യാതമായ ബുർജ് ഖലീഫ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യയില്‍ കോവിഡ് വ്യപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.
വാക്സിനെടുക്കാത്തവർ മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും എത്രയും വേഗം തൊട്ടടുത്ത വാക്സിൻ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു
നേരിട്ട് വിധി നടപ്പാക്കുന്ന എക്സിക്യുഷൻ കോടതിയേയോ സമാനമായ അധികാര കേന്ദ്രങ്ങളെയോ പരാതിക്കാരന് സമീപിക്കാം എന്നതാണ് പുതിയ നിയമ ഭേദഗതിയുടെ പ്രധാന കാതൽ.