Light mode
Dark mode
ഈ സ്ഥാപനങ്ങൾക്ക് ബിരുദങ്ങൾ നൽകാൻ അധികാരമില്ലെന്നും അക്കാദമിക്കായും പ്രൊഫഷണലായും ഇവയിൽ നിന്ന് നേടിയ യോഗ്യതകൾ അസാധുവാണെന്നും യുജിസി വ്യക്തമാക്കുന്നു
കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
യുജിസി കരടിന് 'എതിരായ' എന്ന പരാമർശം മാറ്റി യുജിസി റെഗുലേഷൻ-ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ എന്നാക്കി
നാളെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ
പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും അവധി നൽകും
ഡൽഹി, തമിഴ്നാട്, അസം, പുതുച്ചേരി, ആന്ധ്രപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കോളജുകൾക്കാണ് നോട്ടീസ് ലഭിച്ചത്
'യുജിസി കരട് ആശങ്ക സൃഷ്ടിക്കുന്നു'
'സംസ്ഥാനത്തിന്റെയും സർവകലാശാലയുടെയും അവകാശങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം'
പുതിയ ഭേദഗതി പ്രകാരം 55 ശതമാനം മാർക്കോടെ എംഇ, എംടെക് ബിരുദം നേടിയവർക്ക് അസിസ്റ്റന്റ് പ്രൊഫസർമാരാവം. നെറ്റ് പരീക്ഷ പാസാവേണ്ട ആവശ്യമില്ല.
കാലയളവ് ദീര്‍ഘിപ്പിക്കാനും കുറയ്ക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും
സ്വയംഭരണ പദവി തുടരാൻ കോളേജ് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും യുജിസി
ജൂലൈ-ആഗസ്റ്റ്, ജനുവരി-ഫെബ്രുവരി എന്നിങ്ങനെയാകും പ്രവേശന സമയം
സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
യു.ജി.സിയുടെ കരട് മാർഗനിർദേശം പുറത്തുവന്നതിന് പിന്നാലെ സംവരണം അട്ടിമറിയ്ക്കാനുള്ള ഗൂഢാലോചനക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കാർഷിക, ആരോഗ്യ സർവകലാശാലകൾ ഉൾപ്പടെ ആറ് യൂണിവേഴ്സിറ്റികളാണ് യു.ജി.സി നിർദ്ദേശം പാലിക്കാത്തത്
എംഫിൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ചില സർവകലാശാലകൾ അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് യു.ജി.സിയുടെ മുന്നറിയിപ്പ്.
പ്രധാനമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ അല്പത്തരം നിറഞ്ഞ ഉത്തരവുകൾ ഉണ്ടാകുന്നതെന്ന് കരുതുന്നില്ലെന്നും ഉത്തരവ് പിൻവലിക്കാൻ ഇടപെടലുണ്ടാവണമെന്നും എംപി കത്തിൽ പറയുന്നു
യു.ജി.സി നിർദേശം അടിയന്തരമായി പിൻവലിക്കണമെന്ന് ഉദ്ധവ് വിഭാഗം ശിവസേനയുടെ യുവജന വിഭാഗം നേതാവായ പ്രദീപ് സാവന്ത് ആവശ്യപ്പെട്ടു.
ബേബിക്ക് സെപ്തംബർ 30നാണ് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചത്
മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ പി.കെ ബേബിക്ക് 11 വർഷത്തെ മുൻകാല പ്രാബല്യത്തോടെ യുജിസി ശമ്പളവും അനുവദിച്ചു