Light mode
Dark mode
നാല് രേഖകളാണു പുതുതായി ഹാജരാക്കിയത്
സി.എം.ആർ.എൽ എംഡി ശശിധരൻ കർത്ത ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതിയുടെ ബംഗളൂരു പ്രിൻസിപ്പൽ ബെഞ്ച് ഇന്നലെ തള്ളിയിരുന്നു
അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ തെറ്റുപറയാൻ പറ്റില്ലെന്നും വീണയുടെ അറസ്റ്റിന് സാധ്യതയുണ്ടെന്നും മാത്യു കുഴൽനാടൻ
എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്
അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവൻ രേഖകൾ നൽകാൻ എക്സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുകയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ളക്കഥകൾ മെനയുകയുമാണെന്ന് രേഖയിൽ വിമർശനം
എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കവടിയാറുള്ള ഓഫീസിൽ പരിശോധനക്കെത്തിയത്.
കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണമാണിത്. നിലിവെ ആര്.ഒ.സി ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍
സി.എം.ആര്.എല്‍ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ...
22 ചോദ്യങ്ങളില്‍ ആറ് എണ്ണത്തിന് മാത്രമാണ് സിഎംആര്‍എല്‍ മറുപടി നല്‍കിയത്. ഇടപാടുകളിലെ ക്രമക്കേടുകള്‍ ഉണ്ടെന്ന വാദം ശക്തിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കം. ഹാജരാക്കേണ്ട രേഖകളൊക്കെ വീണാ വിജയൻ ഹാജരാക്കിക്കൊള്ളും.
"ഒരു പെൺകുട്ടിയെയാണ് വേട്ടയാടുന്നത്. എന്താ അവർ ചെയ്ത തെറ്റ്?"
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയ മുഖ്യമന്ത്രിയുടെ നടപടിയും കോണ്‍ഗ്രസ് വീണുകിട്ടിയ ആയുധമാക്കി മാറ്റുകയാണ്.
കരാറിന്റെ വിശദാംശങ്ങള്‍ ചോദിച്ചിട്ടും എന്തുകൊണ്ട് എക്സാലോജിക് നല്‍കിയില്ലെന്ന ചോദ്യം പ്രതിപക്ഷത്തിന് ഇനി ശക്തിയായി ഉന്നയിക്കാന്‍ കഴിയും
അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐയ്ക്കും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിക്കും എക്സാലോജിക്കും സി.എം.ആര്.എല്ലും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കാമെന്ന് ബംഗളൂരു ആർ.ഒ.സിയുടെ...
എക്സാലോജിക്കില്‍ അന്വേഷണത്തിന് കേന്ദ്രം; വീണയ്ക്കായി ഇറങ്ങുമോ പാർട്ടി? | Special Edition
കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് സി.പി.എം ആരോപണം
‘പിണറായി വിജയൻ ആണെങ്കിലും അദ്ദേഹത്തിന്റെ മകളാണെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോകും’
''കേരളത്തിൽ സി.പി.എം-സംഘ്പരിവാർ രഹസ്യധാരണയുണ്ട്. സ്വർണക്കടത്ത്, കരുവന്നൂർ കേസുകളിലെല്ലാം ആ ധാരണ കാണാം.''