Light mode
Dark mode
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി
വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം
യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസെടുത്തു
രാഹുലും തമിഴ് എഴുത്തുകാരി സൽമയും മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
തടയാനെത്തിയ പൊലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിയുകയും ചെയ്തു.
കേരള സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്
ജനുവരി ഒന്‍പതിന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്
സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസിലും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു
കോഴിക്കോട്, മലപ്പുറം, തൃശൂർ, പത്തനംതിട്ട കലക്ടറേറ്റുകളിലേക്കാണ് ഇന്ന് മാർച്ച് നടക്കുന്നത്
ആദ്യ കേസിൽ ജാമ്യം കിട്ടാത്തതിനാൽ ജയിലില്‍ തന്നെ തുടരേണ്ടിവരും
മുടിയിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതും വസ്ത്രം വലിച്ചുകീറിയതും വിവാദമായിരുന്നു
കാസർകോട് സ്വദേശി രാകേഷ് അരവിന്ദനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്
രാഹുലിനെ ഈ മാസം 22 വരെയാണ് റിമാൻഡ് ചെയ്തത്
അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസ്
മാരകായുധങ്ങളുമായി ജീപ്പിൽ എത്തിയ സംഘം ആണി തറച്ച പട്ടികയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിജുവിനാണ് പരിക്കേറ്റത്.
രാഹുലിനെ അറസ്റ്റ് ചെയ്ത സാങ്കേതിക നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
ജയിലറകൾ നിറയ്ക്കാൻ പ്രവർത്തകർ തയ്യാറാണെന്നും സമരങ്ങൾ അവസാനിപ്പിക്കില്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു
ജാമ്യം കിട്ടാൻ രാഹുൽ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെയാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.