Light mode
Dark mode
പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്
അധ്യാപകൻ ശിക്ഷിച്ചതിന് വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്യുന്നത് ഭീതിപെടുത്തുന്ന സംഭവമാണെന്ന് അധ്യാപക ഐക്യവേദി പ്രവർത്തകർ പറഞ്ഞു
തന്നെ ആക്രമിച്ചിട്ടില്ലെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി
തങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള യുഎസ് പ്രതിബദ്ധതയെ രാജാവ് പ്രശംസിച്ചു
സിവിലിയൻ വിമാനത്താവളങ്ങളെയും യാത്രക്കാരെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സഖ്യസേന വക്താവ് പറഞ്ഞു
ഗുരുതരമായി പരിക്കേറ്റ ഭരത രാമറിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കഴിഞ്ഞദിവസം രാത്രി മരണം സംഭവിച്ചതായി പൊലീസ് പറയുന്നു
വിഴിഞ്ഞം ഉച്ചക്കടയിലാണ് യുവാവിനെ കുത്തിക്കൊന്നത്. പയറ്റുവിള സ്വദേശി സജി കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
പന്നികളെ തുരത്താന്‍ വനം വകുപ്പ് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പതിനായിരം ദിർഹം പിഴയീടാക്കുമെന്ന് പ്രോസിക്യൂഷൻ
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഹൂതി മിലീഷ്യകൾ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ അക്രമണങ്ങളെ ബഹ്റൈൻ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ഇത്തരം...
ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനും കൂട്ടാളികൾക്കുമാണ് മർദനമേറ്റത്
കോട്ടാത്തല സ്വദേശികളായ ശങ്കർ, ഭാര്യ ഡബോറ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ടീം ബസിനുള്ളിൽനിന്നു സിമെയോണി എതിർ ടീം ആരാധകരോട് ശാന്തരാകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതു കാണാമായിരുന്നു
മർദനമേറ്റ അമൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ കോളജിലെ വിദ്യാർഥികളാണെന്ന് അധ്യാപിക പറഞ്ഞിട്ടും ആളുകൾ മർദനം തുടരുകയായിരുന്നു.
ഉപയോഗത്തിലുണ്ടായിരുന്ന ഹൂത്തികളുടെ രണ്ട് ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളാണ് സഖ്യം ഇന്നലെ നശിപ്പിച്ചത്
കൂവപ്പടി ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ രഥ ഘോഷയാത്രയിൽ ദിലീപായിരുന്നു മുഖ്യാതിഥി
ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചിൽ വെച്ച് മദ്യ ലഹരിയിലെത്തിയ മോഹൻദാസ് ആക്രമിച്ചത്.
മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
സംഘര്‍ഷം കണ്ടിട്ടും പൊലീസ് ഇടപെടാത്തത് റിപ്പോര്‍ട്ടര്‍ വീഡിയോ എടുത്തതാണ് പ്രകോപനത്തിന് കാരണമായത്
പുതുവത്സാരഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഇതിനിടെയാണ് അക്രമമുണ്ടായിരിക്കുന്നത്.