Light mode
Dark mode
വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാജി
മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ് കാരണം
പ്രതികൾ സ്റ്റേഷൻ ജീപ്പിൻറെ താക്കോൽ ബലമായി ഊരിയെടുത്തെന്നും അക്രമികളിൽ ഒരാൾ എസ്.ഐ സാജൻറെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയത്. ഇതിൽ പ്രതിയായ അനസിനെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സഖ്യസേനാ ആക്രമണത്തില്‍ ഇരുന്നൂറിലധികം മരണം
മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്
ഇന്നലെ രാത്രിമുതൽ ഷോപ്പിയാനില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചിലിലായിരുന്നു
പ്രതികൾ എത്താനിടയുള്ള ഇടങ്ങളിലെല്ലാം പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം
അല്‍-ഹാരിത് മേഖലയിലെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് സഖ്യസേനയുടെ വ്യോമാക്രമണം നടന്നതെന്ന് ഹൂത്തി അനുകൂല ചാനലായ അല്‍ മസിറ ടിവി വെളിപ്പെടുത്തി
വ്യാഴാഴ്ച വൈകീട്ട് ഡൽഹി ഷാലിമാർ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം
റോഡിൽ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
അക്രമി മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പൊലീസ് കമ്മീഷണർ കെ ത്യാഗരാജൻ പറഞ്ഞു.
നേരത്തെ മൂന്നു തവണ കുട്ടിയെ കാണിച്ചുകൊടുക്കണമെന്ന് നിർദേശം പെൺവീട്ടുകാർ അനുസരിച്ചിരുന്നില്ല
നെടുമങ്ങാട് സ്വദേശി ഹാജ (22), ഇരിഞ്ചയം സ്വദേശി അമീർ ഖാൻ (22) എന്നിവരാണ് അറസ്റ്റിലായത്.
കല്ലെറിഞ്ഞും മൺവെട്ടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. തലയിൽ ഗുരുതരമായി പരുക്കേറ്റ ലിഷയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
മൺവെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലക്ക് ഗുരുതര പരുക്കേറ്റു
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദനത്തിന് കാരണം. ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്.
കേസില്‍ നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു
സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു