ബ്യൂട്ടി പാർലർ ഉടമയുടെ ബാഗിൽ എൽ.എസ്.ഡി വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവിൽ

വ്യാജ പരാതിയിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീലാ സണ്ണിക്ക് രണ്ടര മാസമാണ് ജയിലിൽ കഴിയേണ്ടി വന്നത്.

Update: 2023-07-02 05:03 GMT

തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമയുടെ ബാഗിൽ എൽ.എസ്.ഡി വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവിൽ. ഇയാൾ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ആളാണ്. ഇന്റർനെറ്റ് കോളിലൂടെയാണ് എൽ.എസ്.ഡി സംബന്ധിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്.

ബ്യൂട്ടി പാർലർ ഉടമയായ ഷീലാ സണ്ണിക്കാണ് വ്യാജ പരാതിയിൽ രണ്ടര മാസം ജയിലിൽ കിടക്കേണ്ടി വന്നത്. വിപണിയിൽ 60,000 രൂപയോളം വില വരുന്ന 12 എൽ.എസ്.ഡി സ്റ്റാമ്പുകൾ ഒളിപ്പിച്ചുവെന്നായിരുന്നു കേസ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News