അനധികൃത സ്വത്ത് സമ്പാദനക്കേസ്: സിഡ്‌കോ മുൻ സീനിയർ മാനേജർ ചന്ദ്രമതിക്ക് മൂന്നു വർഷം തടവുശിക്ഷ

119 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തൽ

Update: 2024-05-23 10:18 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിഡ്കോ മുൻ സീനിയർ മാനേജർ ചന്ദ്രമതിക്ക് മൂന്നു വർഷം തടവുശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 29 ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ 18 മാസം കൂടി ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

119 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സിന്‍റെ കണ്ടെത്തല്‍ കോടതി ശരിവെച്ചു. സിഡ്കോ മുൻ സീനിയർ മാനേജർ ആയിരിക്കുന്ന സമയത്തായിരുന്നു സ്വത്ത് സമ്പാദിച്ചതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. 

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലും പ്രതിയാണ് ചന്ദ്രമതി.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News