Light mode
Dark mode
കലഹത്തിന് പിന്നാലെ തേനിയിൽ പലയിടത്തും പളനിസാമിയുടെ വാഹനം തടയാൻ എഐഎഡിഎംകെ പ്രവർത്തകരുടെ ശ്രമമുണ്ടായി
ചടങ്ങിൽ ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതും പങ്കെടുത്തിരുന്നു
"ജയലളിതയുടെ കാലത്തു തന്നെ പാർട്ടി മുസ്ലിംകൾക്കൊപ്പാണ്. വഖഫ് ഭേദഗതിയിൽ ബിജെപിക്ക് എതിരെയാണ് ഞങ്ങൾ വോട്ട് ചെയ്തത്...' മുതിർന്ന പാർട്ടി നേതാവ് തമ്പിദുരൈ
Did BJP ’remove’ Annamalai as TN chief for AIADMK? | Out Of Focus
‘എടപ്പാടി പളനിസ്വാമിയാകും സഖ്യത്തിന്റെ മുഖം’
'മെക്കേദാട്ടു പദ്ധതി അനുവദിക്കരുതെന്നും താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു'- അദ്ദേഹം വ്യക്തമാക്കി.
വിജയ്യുടെ ജീവന് ഭീഷണിയുണ്ടെന്ന് നിരവധി ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ പരിരക്ഷ അനുവദിച്ചതെന്ന് അണ്ണാമലൈ
വിജയ്യുടെ പാർട്ടിയെ വിമർശിക്കരുതെന്ന നിർദേശമായിരുന്നു താഴെതട്ടിലുള്ള നേതാക്കൾക്ക് വരെ എഐഎഡിഎംകെ നൽകിയിരുന്നത്
അണ്ണാ ഡിഎംകെയെ വിജയ് വിമർശിക്കാത്തതിന് കാരണം പാർട്ടിയുടെ പ്രവർത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ശശികല
എൻഡിഎയുടെ അവകാശവാദങ്ങളെ നിരാകരിച്ച പളനിസ്വാമി എഐഎഡിഎംകെയുടെ വോട്ടുകൾ മറ്റൊരു പാർട്ടിക്കും പോയിട്ടില്ലെന്നും പറഞ്ഞു.
മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ രൂപപ്പെട്ട സഖ്യമാണ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയത്
എസ്.ഡി.പി.ഐ, പുതിയ തമിഴകം എന്നിവർക്ക് ഓരോ സീറ്റു നൽകി എ.ഐ.എ.ഡി.എം.കെ
എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായി മാറി
ഈയിടെ മധുരയിൽ നടന്ന എസ്.ഡി.പിഐ പരിപാടിയിൽ എടപ്പാടി പളനിസ്വാമി പങ്കെടുത്തിരുന്നു.
ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിനെയും തമിഴ്നാട് മുൻ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ കടമ്പൂർ രാജു വിമർശിച്ചു.
പ്രതിമയില്‍ കാവി ഷാള്‍ കണ്ടെത്തിയ വാര്‍ത്ത പരന്നതോടെ പ്രദേശത്തേക്ക് എത്തിയ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി
തങ്ങള്‍ക്ക് അത്ര സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി അവരുടെ വിഭവങ്ങളെല്ലാം മുതലെടുത്ത് ഭരണത്തിലേറി, ഒടുക്കം ആ കക്ഷികള്‍ 'മെലിഞ്ഞൊട്ടുന്ന' അവസ്ഥയാണ് പൊതുവെ ബി.ജെ.പി...
ചെന്നൈയിൽ ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയിലാണ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായി സഹകരിച്ചുപോകാനാവില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതാക്കൾ പറഞ്ഞു.