Light mode
Dark mode
സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയയാണ് മരിച്ചത്
കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി എ.കെ.അഷറഫ് (52) ആണ് മരിച്ചത്
ഒരു കോടി രൂപ ചിലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടു എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു
പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി അർജുനാണ്(36) മരിച്ചത്
ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു
അയർക്കുന്നം- ഏറ്റുമാനൂർ റൂട്ടിൽ കണ്ടൻചിറയ്ക്ക് സമീപമുള്ള കടവിലാണ് ഇവർ ആറ്റിലേക്ക് ചാടിയത്.
കൃഷിയിടത്തിൽ മഞ്ഞൾ വിളവെടുക്കാൻ പോയ സ്ത്രീകളായിരുന്നു ഇവർ.
ദമ്പതികൾ ഒരുമിച്ച് വേദിയിൽ കേക്ക് മുറിക്കാനും പദ്ധതിയിട്ടിരുന്നു. പക്ഷേ അതിനു മുമ്പ് ഭർത്താവിനെ മരണം തേടിയെത്തുകയായിരുന്നു.
ബുലന്ദ്ഷഹറിലെ മദൻപൂർ ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
റാഗിങ്ങിനെ തുടർന്ന് സാവിത്രിയുടെ മനോനിലയിൽ മാറ്റംവന്നിരുന്നു.
ട്യൂഷൻ കഴിഞ്ഞുവന്ന കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു യുവതികളെന്ന് പൊലീസ് പറഞ്ഞു.
ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു. സംഭവം കുട്ടിയുടെ കുടുംബത്തിനും നാടിനുമുണ്ടാക്കിയ വേദന വലുതായിരുന്നു.
വൃക്കരോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു
അപകടത്തിൽപ്പെട്ട മൂന്ന് വിദ്യാർഥിനികളെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി
56കാരനായ കുമാറാണ് മരിച്ചത്
2016ലെ സൈനിക അട്ടിമറി ശ്രമത്തിന്റെ ആസൂത്രകനെന്ന് തുർക്കി ആരോപിക്കുന്നയാളാണ് ഫത്ഹുല്ല
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
സമീപത്തെ പത്ത് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
പൊരുതുന്ന മനസുകളിൽ ചെഞ്ചോരകൊണ്ട് കുറിച്ചിട്ട പേരായിരുന്നു പുഷ്പൻ.
3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.