Light mode
Dark mode
അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്യുന്നതിനായി മക്കയിൽ പ്രവേശിക്കുന്നവർക്കും അതിന് സഹായിക്കുന്നവർക്കുമുള്ള ശിക്ഷ നടപടികളാണ് പരിഷ്കരിച്ചിരിക്കുന്നത്
നിയമം ലംഘിച്ച എട്ട് ജീവനക്കാർക്കെതിരെയും നടപടിയെടുക്കാൻ നിർദേശിച്ചു
സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും
കുറ്റം ആവർത്തിച്ചാൽ പിഴയും തടവും ഇരട്ടിയാകും
കൃത്രിമത്വം കാണിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ
മരുതോങ്കര സ്വദേശി രാജുവിനാണ് ശിക്ഷ
അൻജഫ, അൽ ബിദ്ദ, ഫിൻതാസ് തുടങ്ങിയ തീരങ്ങളിൽ നിന്ന് കക്കയിനത്തിൽപ്പെട്ട ജീവികളെ കൂട്ടത്തോടെ പിടിച്ച് റസ്റ്റാറൻറുകളിൽ വിൽപന നടത്തുന്ന സംഘം സജീവമാണ്
താഇഫിൽ അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്ന് പൗരന്മാർക്ക് ഇത്തരത്തിൽ പിഴയീടാക്കി
ഇതിനുമുമ്പ് പഞ്ചാബിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് പിഴയടക്കേണ്ടി വന്നിരുന്നു
സംഭവത്തിനു പിന്നാലെ ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേര്‍ന്ന് കുടുംബത്തിനു പിഴ ചുമത്തുകയായിരുന്നു
പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ വന്ന ബാലനെതിരെയാണ് പിഴ ചുമത്തിയത്
ആയിരം ദിർഹം പിഴയും പത്ത് ബ്ലാക്ക് പോയന്റുമാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ
ഇതില്‍ 44 ശതമാനം പിഴയും പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാണ് ഈടാക്കിയത്
സ്കൂട്ടർ വിറ്റാൽ പോലും ഇത്ര പണം ലഭിക്കില്ലെന്നാണ് കുടുംബം പറയുന്നത്
സംസ്ഥാന സർക്കാരിന്റെ സേഫ് കേരള പദ്ധതിയും അപകട നിരക്ക് കുറയാന്‍ കാരണമായി
17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്
സമ്പൂർണ ലോക്ഡൗൺ ദിവസമായ ഇന്നലെ സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിന്റെ പേരിലായിരുന്നു പിഴ
സമ്പൂർണ ലോക്ഡൗൺ ലംഘിച്ചതിനാണ് പൊലീസ് 2,000 രൂപ പിഴയിട്ടത്.
തച്ചനാട്ടുകര ചാമപ്പറമ്പ് നറുക്കോട് എന്ന കൊച്ചു ഗ്രാമത്തിലെ ഏക പലചരക്കുകടയാണ് അബ്ബാസിന്റെ അബീ സ്റ്റോർ
ഓൺലൈൻ ആയി തന്നെ ഈ വിവരങ്ങൾ കൈമാറാൻ സൗകര്യവും ഏർപ്പെടുത്തിയിരുന്നു