Light mode
Dark mode
ജനക്കൂട്ട നിയന്ത്രണത്തിലെ പരാജയവും സുരക്ഷാ ക്രമീകരണ ലംഘനങ്ങളും സംബന്ധിച്ചായിരിക്കും സിബിഐ ഉത്തരം തേടുക.
2024സെപ്തംബറില്‍ കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.
Vijay slams DMK in first speech after Karur stampede | Out Of Focus
സ്വകാര്യ റിസോർട്ടിൽ ഇരകളുടെ കുടുംബങ്ങൾക്കായി വിജയ് 46 മുറികൾ ബുക്ക് ചെയ്തിരുന്നു
അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് വിജയ് ദുരന്തബാധിതരെ സന്ദർശിക്കുന്നത്
അന്വേഷണത്തിൽ സുപ്രിംകോടതിയുടെ മേൽനോട്ടമുണ്ടാകും
സഖ്യത്തിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി വിജയിയെ ഫോണിൽ വിളിച്ചു സംസാരിച്ചു
MK Stalin vs Vijay: Tamil politics after Karur stampede | Out Of Focus
വിജയ് സമയത്ത് വന്നിരുന്നെങ്കില്‍ ദുരന്തം ഉണ്ടാവില്ലായിരുന്നെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും കരൂര്‍ എംഎല്‍എ പറഞ്ഞു
വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ച നിലയിൽകണ്ടെത്തിയത്
വിജയ് റാലി മനഃപൂർവം വൈകിപ്പിച്ചെന്നും, പരിപാടി ശക്തിപ്രകടനം ആക്കിയെന്നും എഫ്ഐആറിൽ പറയുന്നു
''പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ല''
വിജയ്യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് കരൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള കാര്യവും അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടി.
പകൽ മുഴുവൻ കൊടുംചൂടിൽ അവർ വിജയ്യെ കാത്തുനിന്ന് തളർന്നു. വിജയ് എത്തിയതോടെ തിക്കുംതിരക്കും വർധിക്കുകയും പലരും ക്ഷീണം മൂലം കുഴഞ്ഞുവീഴുകയും ചെയ്തു.
ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു
സംഘാടനത്തിലും സമയക്രമം പാലിക്കുന്നതിലും വിജയ്ക്കും ടിവികെയ്ക്കും വലിയ വീഴ്ചയുണ്ടായി
ഈയൊരു അവസ്ഥയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്നും വിജയ്
പരിപാടിയുടെ സമയം മാറിയതാണ് അപകടമുണ്ടാക്കിയതെന്നും ജ്യോതിമണി മീഡിയവണിനോട് പറഞ്ഞു
കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ്യുടെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു