Light mode
Dark mode
24 ജീവനക്കാരിൽ 21 പേരെയും രക്ഷപ്പെടുത്തിയിരുന്നു. മൂന്നു പേർ അപകടത്തിൽപ്പെട്ട കപ്പലിൽ തുടരുകയാണ്.
തൃശൂർ-കൊച്ചി-ആലപ്പുഴ തീരത്താണ് നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നത്.
റഷ്യൻ സ്വദേശിയാണ് കപ്പിത്താൻ. യുക്രൈനിൽ നിന്നുള്ള രണ്ട് പേരും ജോർജിയയിൽ നിന്നുള്ള ഒരാളും സംഘത്തിലുണ്ട്.
അപകടകരമായ കാർഗോകൾ തീരത്ത് എത്താൻ സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പ്.
24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്സി എൽസ3 ആണ് അപകടത്തിൽപ്പെട്ടത്.
24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
കുമ്പളം നോർത്ത് പള്ളിയിലെ ഉസ്താദായ അബ്ദുൽ ഖഫൂർ ആണ് മരിച്ചത്
ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം
ഐഎക്സ് 411 നമ്പർ വിമാനമാണ് സാങ്കേതികത്തകരാർ മൂലം മുംബൈയിലിറക്കിയത്
കൊലപാതകത്തിന് ശേഷം സന്ധ്യ രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയെന്ന് പൊലീസ്
മറ്റകുഴി സ്വദേശിയായ കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്.
അമ്മയുടെ ആൺ സുഹൃത്ത് ധനേഷ് രണ്ടു വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ
അപകടത്തിൽ മരിച്ച അങ്കമാലി സ്വദേശി ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും
ഏതെങ്കിലും സംഘടനകളും ആയി ബന്ധമുള്ളതായി ഇതുവരെയും തെളിവില്ല
ജില്ലാ പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഫ്ലാറ്റ് ഉടമ സമീർ താഹിറിന് ഇന്ന് നോട്ടീസ് നല്കും
തിങ്കളാഴ്ചയാണ് ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും കുടുംബവും വിനോദയാത്രയ്ക്കായി ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്
ആശുപത്രിയിൽ അടയ്ക്കാൻ പണമില്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചു പോയെന്ന് മാതാപിതാക്കൾ
കോട്ടയം സ്വദേശി അമൽ മിർസ സലീമാണ് അറസ്റ്റിലായത്
ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്