Light mode
Dark mode
കളമശ്ശേരി കുസാറ്റ് ബസ് സ്റ്റോപ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒരു വർഷത്തേക്ക് നാടുകടത്തിയ പ്രതി കാലാവധി കഴിഞ്ഞ് ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
വെങ്ങാട് തുപ്പന്‍താഴത്ത് സൈതലവിയെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്പെയിനിലെ ബ്ലാങ്ക മേഖലയില്‍ നിന്നാണ് ലിത്വാനിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്
പിടികൂടിയ ഈജിപ്തുകാരനായ എഞ്ചിനീയറെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു
ഇവിടുത്തെ വാഹനങ്ങളുടെ നികുതിയടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.
പെൺകുട്ടിയെ ഒരിക്കൽ ഇയാൾ അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗുസ്തി താരവുമായ പ്രതിക്ക് യാതൊരു ബന്ധവുമില്ലെന്നും പൊലീസ് വ്യക്തമാക്കി
മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്.
ഇയാൾ ഡോക്ടറോടും മറ്റും തട്ടിക്കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് പ്രതി.
പിടികൂടിയപ്പോൾ പേരും മറ്റു വിവരങ്ങളും പൊലീസിനോട് വ്യക്തമാക്കാനും ഇയാൾ തയാറായില്ല.
വിമാനക്കമ്പനി അധികൃതരുടെ പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുക്കുകയായിരുന്നു.
ഹോട്ടൽ മാനേജ്മെന്റിന്റെ പരാതിയിൽ കേസെടുത്ത പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.
തക്കാളി പറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തടഞ്ഞവർക്കു നേരെ തോക്ക് ചൂണ്ടിയാണ് ഇയാൾ സ്ഥലത്തു നിന്ന് രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു.
40 കിലോയോളം ചന്ദനത്തടികൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു
ബാനറുകളും മുദ്രാവാക്യങ്ങളും ഉയർത്തി മക്കയിലേക്ക് വരുന്നതിന് സൗദി ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ലിഫ്റ്റ് തുറന്നിറങ്ങിയ ഉടൻ തന്നെ യുവാവ് സെക്യൂരിറ്റി ഗാർഡിനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മാറി മാറി ആക്രമിക്കുന്നതായി വീഡിയോയിൽ കാണാം