Light mode
Dark mode
നാല് യുവാക്കൾ വയലിലേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്
ജൂലൈ ആറിനു കാണാതായ മെയ്തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് കുട്ടികളാണ് മരിച്ചതായി സ്ഥിരീകരിച്ചത്.
പ്രതിയായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഹർദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കണ്ണൂർ കണ്ണവത്ത് നിന്ന് കാണാതായ യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്
വടക്കൻ ഗോവയിൽ ബീച്ചിനോട് ചേർന്ന സ്ഥലത്ത് മൃതദേഹം തള്ളിയെന്നാണ് പ്രതികളിൽ നിന്ന് ലഭിച്ച മൊഴി
കൃത്യമായ ആസൂത്രണത്തിലൂടെയാണ് അനീഷ് കൃത്യം നടത്തിയത്. ഇതിനായി ആഗസ്റ്റ് 28ന് അവധിയെടുത്ത് തയാറെടുപ്പ് തുടങ്ങി.
പ്രതി കുറ്റം സമ്മതിച്ചെന്നും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകമെന്നും പൊലീസ്
ചിറക്കേക്കോട് സ്വദേശി ജോജി (40), ജോജിയുടെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്.
മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്കാണ് കുഞ്ഞിനെ ചെളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കൊച്ചിയിൽനിന്നുള്ള സി.ബി.ഐ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
പ്രതിയുടെ കാറും ആദിശേഖറിന്റെ സൈക്കിളും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു.
പത്താം ക്ലാസുകാരനായ ആദിശേഖറിനെയാണ് കാറിടിച്ചു കൊലപ്പെടുത്തിയത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
പ്രതി മദ്യപിച്ച് ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിനുള്ള കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം
പ്രതിയായ പ്രിയരഞ്ജൻ മദ്യപിച്ച് ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ പകയാണ് കൊലപാതകത്തിന് കാരണം.
അൽഷിമേഴ്സ് രോഗിയായ പ്രഭാകരനുമായി ശാന്തകുമാരിക്ക് നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു
വൈകുന്നേരം മൂന്ന് മണിയോടെ ജാവേദിനെ രേണുകയെന്ന യുവതി കുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്
പിതാവിനെതിരായ ആക്രമണം തടയാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത മകളെയും പ്രതികൾ ക്രൂരമായി മർദിച്ചു.