Light mode
Dark mode
"വാർത്താ തലക്കെട്ടുകൾ, സൃഷ്ടിയും അവതരണവും" എന്ന മീഡിയ ഡയലോഗിൽ അബൂദബിയിൽ സംസാരിക്കുകയായിരുന്നു മീഡിയവണ്‍ എഡിറ്റര്‍
പൊന്നുരുന്നി ജി.എൽ.പി സ്കൂളിലെ അധ്യാപിക കൂടിയായ പി ജയലക്ഷ്മി നൽകിയ പരാതിയിലാണ് നടപടി
ഇസ്ലാമിക സാഹിത്യങ്ങൾ നൽകുന്ന അനുഭവം വിശാലമാണെന്നും പ്രമോദ് രാമൻ
ആത്മാവ് ഊരിയെടുത്ത കഥകളുടെ ചുറ്റികകള് കൊണ്ടാണ് ബാബരി മസ്ജിദിനെ തകര്‍ത്തത്. ആ മസ്ജിദിനെ പ്രമോദ് രാമനും പക്ഷികളും ചേര്‍ന്ന് കഥയില്‍ കൊത്തിക്കൊത്തി ജീവനോടെ വീണ്ടും പണിയുന്നു. ഇലകളും പൂക്കളും പഴങ്ങളും...
നോവലിലെ അരപ്പാത്തിമ, കൊളുമ്പിച്ചക്കര, നബീസ എന്നിവരുടെ കഥകളെ കൂടുതല്‍ സൂക്ഷ്മതയില്‍ സംഗ്രഹിച്ച് കഥകളായി എഴുതിയിരുന്നെങ്കില്‍ നല്ല കഥാസൃഷ്ടികളാകുമായിരുന്നുവെന്ന് വി. വിജയകുമാര്‍.
ടെലിവിഷനില്‍ പത്രങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ഏഷ്യാനെറ്റ് സാരഥികളുടെ ചിന്തയില്‍നിന്നാണ് 'പത്രവിശേഷം' ഉണ്ടാകുന്നത്. പ്രശസ്ത സാഹിത്യകാരന് സക്കറിയയും പ്രശസ്ത മാധ്യമപ്രവര്ത്തകന് ബി.ആര്.പി...
ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും പ്രവര്‍ത്തിക്കുന്ന കാലത്തും എന്റെ ബൈലൈന്‍ എ.പ്രമോദ് എന്നുതന്നെ ആയിരുന്നു
മലയാളത്തിലെ ആദ്യ സ്വകാര്യ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് പ്രേക്ഷകരിലേക്കെത്തിയതിനുപിന്നിലെ സാഹസങ്ങള്‍ പങ്കുവെക്കുന്നു പ്രമോദ് രാമന്..
കേരളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ ആദ്യത്തെ ബന്ദികള്‍
പ്രഖ്യാപിത നിലപാടുകളിൽ മാറ്റമില്ലാതെ മീഡിയവൺ യാത്ര ഇനിയും തുടരുമെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടും വ്യക്തമാക്കി
പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ സംഗമത്തിൽ മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ നടത്തിയ പ്രഭാഷണം
മീഡിയവണിലേക്ക് വരുന്ന തീരുമാനം പ്രസിദ്ധീകരിച്ച സമയത്ത് നേരിടേണ്ടിവന്ന മുന്‍വിധികളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങളും പ്രമോദ് രാമന് പങ്കുവെച്ചു
1990ൽ ദേശാഭിമാനി ദിനപത്രത്തിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച പ്രമോദ് രാമൻ ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ എന്നീ ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ട്