Light mode
Dark mode
ജനുവരി 22-നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്
ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റായ അജീഷിനാണ് വെട്ടേറ്റത്.
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു
തെളിവുകൾ അപര്യാപ്തമെന്ന് കാട്ടി തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്
ജാതി സെൻസസിൽ നേട്ടങ്ങളൊന്നും ഞങ്ങൾ കാണുന്നില്ലെന്നും എന്നാൽ, ഇതിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും മുതിർന്ന ആർ.എസ്.എസ് പ്രചാരക് ശ്രീധർ ഗാഡ്ഗെ പറഞ്ഞു.
''സംഘപരിവാർ കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും എടുക്കുന്നു''
ആർ.എസ്.എസ് മേധാവിയായിരുന്ന കെ.എസ് സുദർശന്റെ ആശീർവാദത്തോടെ 2002 ഡിസംബർ 24-നാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്.
എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു
അന്താരാഷ്ട്ര സമൂഹത്തെ ലക്ഷ്യമിട്ട് ആർ.എസ്.എസ് പുറത്തിറക്കുന്ന പ്രാർത്ഥനാഗീതത്തിന്റെ സംഗീത സംവിധാനം ശങ്കർ മഹാദേവൻ നിർവഹിക്കുമെന്ന് 'ഓർഗനൈസർ' റിപ്പോർട്ട് ചെയ്തു
ഈരാറ്റുപേട്ടയെ തീവ്രവാദ കേന്ദ്രമാക്കിയ എസ്.പി റിപ്പോർട്ടിനെതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങളിൽ ഭയന്നിട്ടുണ്ടായ പക പോക്കൽ നടപടിയുടെ ഭാഗമാണിതെന്നും മുസ്ലിം ലീഗ് ആരോപിച്ചു
സർക്കുലർ പാലിക്കാൻ ദേവസ്വം ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും ഭക്തജനങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ് ചെയ്തതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു
പല ക്ഷേത്രങ്ങളിലും ആയുധ പരിശീലനമടക്കം നടക്കുന്നതായി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് നടപടി
പള്ളിയും ചർച്ചും ഗുരുദ്വാരയും സന്ദർശിക്കാനും അവരുടെ വിശ്വാസം നേടാനും പ്രവർത്തകർക്ക് നിർദേശമുണ്ട്
തിരുവനന്തപുരത്ത് നടന്ന പി.പി മുകുന്ദന് അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു
'എന്നെ സംബന്ധിച്ചിടത്തോളം, ഒരു ദലിതനോ മുസ്ലിമോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ആക്രമിക്കപ്പെടുന്ന ഇന്ത്യ ഞാൻ ആഗ്രഹിക്കുന്ന ഇന്ത്യയല്ല'- അദ്ദേഹം പറഞ്ഞു.
മുസ്ലിം അക്രമകാരികളിൽനിന്ന് സ്ത്രീകളെ രക്ഷിക്കാനാണ് ശൈശവ വിവാഹവും സതിയും ആരംഭിച്ചതെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണഗോപാൽ പറഞ്ഞു.
ഉപ്ലേത ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റായ വിനോദ് ഗെരാവ്ദയെയാണ് അറസ്റ്റ് ചെയ്തത്
കേന്ദ്രസർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളിലും കാര്യങ്ങൾ തീരുമാനിക്കുന്നത് ആർ.എസ്.എസ് നിയോഗിച്ച ആളുകളാണെന്നും രാഹുൽ ഗാന്ധി ലഡാക്കിൽ പറഞ്ഞു.
ഹരിയാന സംഘർഷവുമായി ബന്ധപ്പെട്ട് ബിട്ടു അറസ്റ്റിലായ ശേഷമാണ് വിഎച്ച്പിയുടെ പ്രതികരണം
സ്പീക്കര്‍ എ.എന്‍ ഷംസീറിനും യൂത്ത് ലീഗിനും എതിരായ പ്രതിഷേധം എന്ന പേരില്‍ നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്.