Light mode
Dark mode
കൽപറ്റ സ്വദേശി ജിനാഫിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്
സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം
ഏപ്രിൽ ഏഴിനാണ് വീട്ടിലെത്തിയ ഒരു സംഘം തോക്കുചൂണ്ടി ഷാഫിയെയും ഭാര്യയേയും കാറിൽ കയറ്റിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയതിനു പിന്നിൽ താനാണെന്ന വാദം ഷാഫിയെ കൊണ്ട് പറയിപ്പിച്ചതാണെന്നും നൗഫൽ
സഹോദരൻ നൗഫലാണ് തട്ടിക്കൊണ്ടുപോയതെന്ന് ഇന്നു പുറത്തുവന്ന വിഡിയോയിൽ ഷാഫി ആരോപിച്ചിരുന്നു
സംഘം തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിന് ശേഷമാണ് ഇയാളുടെ വീഡിയോ പുറത്തുവന്നത്
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു
ഷാഫിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്
ഇന്നലെ രാത്രിയാണ് താമരശ്ശേരി പരപ്പൻപൊയിലിൽ ഒരു സംഘം ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയത്
കണ്ണൂർ ഭാഷയിൽ സംസാരിക്കുന്നവരാണ് വന്നതെന്നാണ് ദൃക്ഷസാക്ഷികൾ അറിയിക്കുന്നത്
വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പൊട്ടേങ്ങല്‍ ഇബ്രാഹിമിന്റെ മകന് മുഹമ്മദ് റാഷിദ് (26) ആണ് മരിച്ചത്
ഷോർട് സർക്യൂട്ടാണ് അപകടകരണമെന്നാണ് പ്രാഥമിക നിഗമനം
രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3 സാക്ഷികൾക്ക് വീണ്ടും സമൻസ് അയക്കാൻ ആയിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്
ആറു വർഷത്തിലധികം പരിചയമുള്ള യുവതി പ്രണയാഭ്യർഥന നിരസിച്ചപ്പോഴാണ് ഇയാൾ കൊല്ലാൻ തീരുമാനിച്ചത്.
സംഭവത്തിൽ 3 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
കഴിഞ്ഞ 22ന് മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അഷ്റഫിനെ തട്ടിക്കൊണ്ടു പോയത്.
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്
പ്രതികളിൽ ഒരാൾ കഴിഞ്ഞ മാർച്ചിൽ എം.ഡി.എം.എയുമായി അറസ്റ്റിലായിരുന്നു. രണ്ടുമാസത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ശേഷവും മയക്കുമരുന്ന് വിൽപ്പന തുടരുകയായിരുന്നു
ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ടിപ്പറാണ് യുവാക്കളുടെ ദേഹത്തുകൂടി കയറി ഇറങ്ങിയത്.
ചുങ്കം സ്വദേശിനി ഫാത്തിമ സാജിത (30) ആണ് മരിച്ചത്