Light mode
Dark mode
ആന പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു
ചൊവ്വാഴ്ച അതിരപ്പിള്ളിയിൽ വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ
രണ്ട് പേർക്ക് പരിക്ക്
മണ്ണാർക്കാട് നിന്നെത്തിയ ആര്‍ആര്‍ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്
കാട്ടാന ഇന്നു പകല്‍ കേരള അതിർത്തിക്കുള്ളിൽ എത്തില്ലെന്ന് ദൗത്യസംഘം
റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്നതിന് അനുസരിച്ച് മയക്കുവെടി വെക്കാനുള്ള ആര്‍ആര്‍ടി - വെറ്റിനറി സംഘങ്ങളും കാടുകയറും
47കാരന്റെ ജീവനെടുത്ത വീടിനു സമീപത്തുനിന്ന് ആന കുറുവാ ദ്വീപിലേക്ക് രക്ഷപ്പെട്ടതായി വിവരം
ബന്ദിപൂർ വനം മേഖലയിൽ തുറന്നുവിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദിന്റെ നിർദേശം
പനമരം ടൗണിന് സമീപം മേച്ചേരിയിലാണ് ആനക്കൂട്ടമുള്ളത്
ജനവാസ മേഖലയിലിറങ്ങുമെങ്കിലും പടയപ്പ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു
പൊന്മുടിയിൽ ആനയുടെ ആക്രമണത്തിൽ നിന്ന് വിതുര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്
സ്ഥലമുടമ വാഴക്കോട് സ്വദേശി റോയിയെ തേടി വനംവകുപ്പിന്റെ ഒരു സംഘം ഗോവയിലേക്ക് പോയി
അരിക്കൊമ്പന് പിന്നാലെ അരിയെടുക്കാൻ എത്തുന്ന പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കാട്ടിലേക്ക് വിടാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയാനയെ സ്വീകരിക്കാൻ കാട്ടാനക്കൂട്ടം തയ്യാറായില്ല
കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു
വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്, 21 വയസായിരുന്നു
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്ന് കുങ്കിയാനകളും വയനാട്ടിൽ നിന്നെത്തുന്ന വിക്രമിനൊപ്പം ചേരും