Light mode
Dark mode
ഇന്ന് വിലയിൽ നാല് ശതമാനം വർധനയാണ് ഉണ്ടായത്.
ആഗോള വിപണിയിൽ എണ്ണവില ഉയർന്ന സാഹചര്യം എല്ലാവർക്കും ദോഷം ചെയ്യുമെന്ന് ഇന്ത്യ
പെട്രോൾ ലിറ്ററിന് 29 ഫിൽസ് വരെ വധിക്കുമ്പോൾ, ഡീസൽ വില ലിറ്ററിന് 45 ഫിൽസ് വർധിക്കും
ജൂലൈ ഒന്ന് മുതല്‍ ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് മൂന്ന് ദിര്‍ഹമായിരിക്കും നിരക്ക്
ഇന്ധനവില വർധനക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഓട്ടോ തൊഴിലാളിയുടെ വ്യത്യസ്തമായ വിശകലനം.
മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് യു എ ഇയിൽ വീണ്ടും ഇന്ധനവില വർധിക്കുന്നത്
സർക്കാർ നൽകുന്ന സബ്സിഡിയാണ് രാജ്യത്ത് പെട്രോൾ വില വർധിക്കാതിരിക്കാൻ കാരണം
കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇന്ധനനിരക്കാണ് ഇന്ന് മുതൽ യു എ ഇയിൽ നിലവിൽ വന്നത്
തുടർച്ചയായി രണ്ടാം മാസമാണ് ആഭ്യന്തരവിപണിയിൽ ഇന്ധനവില കുറയുന്നത്
പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറയും
സൂപ്പർ98 പെട്രോളിന് നാലു ദിർഹം മൂന്ന് ഫിൽസ് ആയിരിക്കും പുതിയ വില. നിലവിൽ ഇത് 4.63 ആണ്. സ്പെഷ്യൽ95 പെട്രോളിന് വില 3.92 ദിർഹം ആവും. നിലവിൽ ഇത് 4 .52 ദിർഹം ആണ്.
പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ നിന്നാണ് ടാങ്കറുകളിൽ വൻ തോതിൽ എണ്ണ കടത്തുന്നത്
'ആഭ്യന്തര വിമാനക്കമ്പനികൾക്ക് യാത്രാനിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല'
വിപണിവിലയെക്കാളും കൂടുതൽ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെയാണ് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്
പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ മറുപടി
ഒരാൾക്ക് ഒരു ലിറ്റർ പെട്രോൾ മാത്രമേ നൽകൂ എന്നും സംഘടന തീരുമാനിച്ചിരുന്നു. വേറിട്ട ആഘോഷമറിഞ്ഞ് വൻ ജനത്തിരക്കാണ് പെട്രോൾ പമ്പിലുണ്ടായത്.
നാലരമാസത്തെ ഇടവേളക്ക് ശേഷം മാർച്ച് 22 മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.
അടിക്കിടെയുണ്ടാവുന്ന ഇന്ധനവില വർധന ഭക്ഷ്യവില വർധനയിലേക്കും നയിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നാലര മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്.
നാലര മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.