Light mode
Dark mode
മാർച്ച് 31ന് ഒറാക്കിളിൽ നടന്ന പിരിച്ചുവിടലിൽ ബാധിക്കപ്പെട്ട ജീവനക്കാരിൽ ഒരാളായിരുന്നു പോസ്റ്റ് പങ്കുവെച്ച യുവാവ്
ജോലി നഷ്ടപ്പെട്ട ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഈ മാറ്റം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു
കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നത്തെ കുറിച്ചും പോസ്റ്റ് പ്രതിഫലിപ്പിക്കുന്നു
പല ജീവനക്കാരും ജോലി നഷ്ടപ്പട്ട വിവരമറിഞ്ഞ് മാനസിക പ്രയാസത്തിലാണ്
മെറ്റയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെ ഈ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് സൂചന
ഐഐടികളിലെ 50ഓളം വിദ്യാര്‍ഥികളെ ഒറാക്കളിന്റെ തീരുമാനം ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഓഫര്‍ ലെറ്റര്‍ നല്‍കിയെങ്കിലും പിന്നീട പിന്‍വലിക്കുകയായിരുന്നു
ജീവനക്കാരില്‍ അഞ്ച് ശതമാനത്തെ ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്നും...
ജീവനക്കാരുടെ ശമ്പളം, പ്രദേശത്തിന്റെ സവിശേഷതകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചാവും പിരിച്ചുവിടേണ്ട ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് കോഗ്നിസെന്റ് അന്തിമ തീരുമാനമെടുക്കുക
കരിയറിലെ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് ചുവടുവെക്കുന്നത് സുരക്ഷിതമായി മുന്നോട്ട് പോകാൻ സഹായിക്കുമെന്നും ആങ്കുർ വരിക്കൂ പറയുന്നു
'എനിക്ക് മറ്റൊരു സ്ഥാപനത്തിന്റെയും ഓഫറില്ല, എന്നാൽ എനിക്ക് ആശങ്കയില്ല. അതിന് കാരണം എനിക്ക് വീടിന്റെ ഇഎംഐ ഇല്ല' - എന്നാണ് ഐടി ജീവനക്കാരന്റെ കുറിപ്പ്
ആകെ 30,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ 14,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു
നിരവധി കമ്പനികൾ ഇപ്പോൾ തന്നെ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്
Employees said the current layoffs span several divisions
2022 ന് ശേഷം നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടൽ
Amazon boss noted that the size of this future reduction of workforce is hard to estimate.
The California-based giant has a workforce of 233,000, with over 60,000 employees located outside the US.
A recent announcement made by Health Secretary Robert F Kennedy Jr revealed that 10,000 workers would be laid off.
Meta CEO Mark Zuckerberg noted that the company would "backfill" the roles later this year.
പിരിച്ചുവിട്ടവരെ സ്വീകരിക്കാൻ തയ്യാറാണെന്ന മാജിക് പിൻ എന്ന കമ്പനിയുടെ പരസ്യവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടത്