Light mode
Dark mode
മുട്ടം, കരിങ്കുന്നം, ഇല്ലിചാരി, അമ്പലപ്പടി ഭാഗങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു
പുള്ളിപുലി നടന്നു നീങ്ങിയതിന് തൊട്ടു പിന്നാലെ ഹാളിന് പുറത്തിറങ്ങിയ കുട്ടി വാതില്‍ പുറത്തുനിന്ന് പൂട്ടി. ഇതോടെ പുലി ഹാളിനകത്തായി
പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജൻ്റെ വീട്ടിൽ പുലിയെത്തിയത്
മയക്കുവെടിവച്ചാണ് വനം വകുപ്പ് നിയന്ത്രണത്തിലാക്കിയത്
പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു
പിടികൂടുമ്പോൾ തന്നെ പുലിയുടെ ആരോഗ്യനില മോശമായിരുന്നു
ഇരുനൂറോളം ആളുകള്‍ സെറ്റിലുണ്ടായിരുന്നു
കർണാടകയിലെ ഹസൻ ജില്ലയിൽ ബഗിവാലു ഗ്രാമത്തിലെ മുത്തു എന്ന യുവാവാണ് പുലിയെ ബൈക്കിൽ വനംവകുപ്പ് ഓഫീസിലെത്തിച്ചത്.
മൂന്നുവയസുകാരനായ കൗശിക് കളിക്കുന്നതിനിടെയാണ് പുലി ചാടിവീണത്
വ്യാഴാഴ്ചയാണ് പുളിയന്മല എന്‍.എം.ആര് എസ്റ്റേറ്റിലെ തൊഴിലാളികള്‍ പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടത്
ആളുകൾ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി. കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
തിങ്കളാഴ്ച രാവിലെ ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ എൻഎച്ച് 74 ന് സമീപമുള്ള ജീത്പൂർ ഗ്രാമത്തിലെ കരിമ്പിന് തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു ശാന്തരേഷ് ദേവി എന്ന 34കാരി
കോടതി വരാന്തയിലൂടെ അകത്തുള്ളവരെ പുലി തുറിച്ചുനോക്കുന്നതായി കാണാം
വനമേഖലയോട് ചേർന്ന ജനവാസമേഖലയിൽ ഇന്നലെ ഇറങ്ങിയ പുലി വളർത്തു നായയെ കടിച്ച് കൊന്നിരുന്നു
പുലിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കുന്തിപ്പാടത്തെ ഫിലിപ്പ് എന്ന വ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രിയോടെ പുലി കുടുങ്ങിയത്
പൂവത്താണി ഫിലിപ്പ് എന്ന വ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിയുള്ളത്.
സ്കൂൾ വിട്ടുവന്ന കുട്ടി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോഴാണ് പുലി പിടിച്ചത്.
പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചു
പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് പുലി വീണത്.