Light mode
Dark mode
ജാർഖണ്ഡിലെ പലാമു ജില്ലയിലുള്ള പൊലീസ് സ്റ്റേഷനിലാണ് സംഭവം
ക്ലിഫ് ഹൗസിലേക്കുള്ള ബിജെപി മാർച്ചിനിടെ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിയതോടെയാണ് ഗോവിന്ദ് പൊലീസുകാരോട് ചോറ് ചോദിച്ചത്
ലാത്തി ഉയരുന്നതും ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും അടി കൊള്ളുന്നതും ദൃശ്യങ്ങളിൽ കാണാം.
പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ സ്ഥിരമായി സ്വവർഗരതിക്കായി പലരെയും വീട്ടിൽ കൊണ്ടുവരാറുണ്ടെന്നും പൊലീസ് പറഞ്ഞു
രണ്ടുദിവസം മുമ്പാണ് കെഎസ്ഐഇ ജീവക്കാരി എംഡി ബി.ശ്രീകുമാറിനെതിരെ പരാതി നൽകുന്നത്
കെഎപി അസി. കമാൻഡന്റ് എസ്. സുരേഷിനെതിരെയാണ് നടപടി
കുട്ടി കരഞ്ഞതോടെ, 'കരയേണ്ട കെട്ടോ, ഞങ്ങൾ അങ്ങോട്ട് വരികയാണ്...' എന്നുപറഞ്ഞ് പൊലീസുകാരൻ കുട്ടിയെ ആശ്വസിപ്പിക്കുന്നു.
കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന വാഹനം പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സംഭവം
ആത്മീയവും രാജ്യസ്നേഹപരവുമായ സാംസ്കാരിക പരിപാടികൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തടയുകയാണെന്ന് സൗന്ദരരാജൻ വിമർശിച്ചു
സംഭവത്തിൽ പരാതി നൽകില്ലെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയാണെങ്കിൽ സഹകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു
ഷൈനിനെതിരായ അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റുകളുടെ ആധികാരികത ഉറപ്പിക്കാനാണ് പൊലീസ് മെറ്റയോട് വിശദാംശം തേടിയത്.
പൊലീസ് ഉദ്യോഗസ്ഥൻ അഡ്മിനോ, മെമ്പറോ ആയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് നിർദേശം
അടിവാരം സ്വദേശികളായ ഷഫ്നാസ്, ടി കെ ഷമീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്
കേരളത്തിൽ എത്തിച്ചെന്ന് സംശയിക്കുന്ന ഇരുനൂറ് വാഹനങ്ങളിൽ 150 എണ്ണത്തിന്റെ രേഖകൾ കസ്റ്റംസ് ശേഖരിച്ചു
കുടുംബം കൂടുതൽ കാര്യങ്ങൾ തുറന്നു പറയുന്നില്ലെന്ന് പൊലീസ്
പ്രതികൾ പങ്കുവെച്ച വീഡിയോക്ക് താഴെ അശ്ലീല കമന്റ് ഇട്ടവരുടെ ഫോണുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്
മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന് പൊലീസ്
ഇടത് കാലിന് വൈകല്യമുള്ള മധ്യവയസ്കൻ എന്നത് മാത്രമാണ് പൊലീസിന് മുന്നിൽ ആകെയുള്ള വിവരം
അരക്കിണർ സ്വദേശി ഷഹീർ മുഹമ്മദ് എന്നയാളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്
കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്