Light mode
Dark mode
കവർച്ചക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസ് നിഗമനം
കുടുംബം വീടുപൂട്ടി ക്ഷേത്രോത്സവത്തിന് പോയ സമയത്താണ് കവര്‍ച്ച നടന്നത്
പൊലീസുകാരന്റെ ബൈക്കാണ് മോഷണം പോയത്
80കാരിയായ മറിയക്കുട്ടിയുടെ വിരലില്‍ കിടന്ന മൂന്ന് മോതിരങ്ങളും പ്രതികള്‍ തട്ടിയെടുത്തു
12 പേരടങ്ങുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
കാസർകോട് മേൽപ്പറമ്പിലാണ് കവര്‍ച്ചാ ശ്രമമുണ്ടായത്
കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം
കാട്ടാക്കട സ്വദേശി അഗ്നീഷ്, കൊല്ലം സ്വദേശി സെയ്ദാലി എന്നിവരാണ് പിടിയിലായത്
ആറ്റിങ്ങൽ സ്വദേശി അർജുൻ, ബൈസൺവാലി സ്വദേശി ബോബി ഫിലിപ്പ്, ആലുവ സ്വദേശി ഗ്ലിവിൻ ജെയിംസ് എന്നിവരാണ് പിടിയിലായത്
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. മൂന്ന് പവൻ സ്വർണവും 90,000 രൂപയുമാണ് കവർന്നത്
ദുപ്പട്ട ധരിച്ചെത്തിയ ഒരു സ്ത്രീ ഉടമയ്ക്ക് മുന്നിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉടമയോട് ആഭരണത്തെപ്പറ്റി ചോദിക്കുന്നുണ്ട്
മറ്റു എമിറേറ്റുകളിലും കേസുകൾ
France’s Interior Minister said the stolen items are beyond value and hold deep historical importance.
വടകര സ്വദേശി അബ്ബാസിനെയാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കൊള്ളയടിച്ചത്
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
വ്യാജ ഇടപാട് വഴി ഇരട്ടിലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്
വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
സംഘത്തിലെ അഞ്ചാമൻ ഒളിവിലാണ്. ഇയാൾക്കായുള്ള പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ജീവനക്കാരെ ആക്രമിക്കുകയും 1,50,000 റിയാൽ മൂല്യമുള്ള സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയുമായിരുന്നു
വയോധികയെ കെട്ടിയിട്ട് വായില്‍ തുണി തിരികിയ ശേഷം സ്വര്‍ണ്ണമാലയും മോതിരവുമാണ് പ്രതി കവര്‍ന്നത്